tag:blogger.com,1999:blog-6826252884303894472024-03-14T17:50:24.149+05:30ആകമാനംആകമാന തിരുസഭാ നിരീക്ഷകന്Unknownnoreply@blogger.comBlogger166125tag:blogger.com,1999:blog-682625288430389447.post-250322834005824472017-03-01T19:45:00.000+05:302017-03-01T19:45:09.718+05:30മലങ്കര അസോസിയേഷൻ തെരഞ്ഞെടുപ്പു്: വൈദിക ട്രസ്റ്റി- ഫാ. ഡോ. എം.ഒ. ജോൺ , അൽമായ ട്രസ്റ്റി- ജോർജ് പോൾ<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<br />
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണും, അൽമായ ട്രസ്റ്റിയായി ജോർജ് പോളും തെരഞ്ഞെടുക്കപ്പെട്ടു. കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ അദ്ധ്യക്ഷതയിൽ കോട്ടയം എം.ഡി. സെമിനാരിയിൽ മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിലെ ബസേലിയോസ് നഗറിൽ ചേർന്ന സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ യോഗത്തിലാണ് 47 വൈദികരും 94 അയ്മേനികളും ഉൾപ്പെടെ 141 മാനേജിംഗ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തത്. 30 ഭദ്രാസനങ്ങളുടെ ഭദ്രാസന യോഗങ്ങൾ ചേർന്ന് നിർദ്ദേശിച്ച 141 പേരെ മലങ്കര അസ്സോസിയേഷൻ യോഗം അംഗീകരിച്ചു.<br />
<br />
<br />
</div>Unknownnoreply@blogger.com0tag:blogger.com,1999:blog-682625288430389447.post-36596774789352317142017-02-17T19:59:00.004+05:302022-05-17T15:27:21.123+05:30ലിങ്കുകൾ<div dir="ltr" style="text-align: left;" trbidi="on">
<b>റോമാ സിംഹാസനം</b><br />
<a href="http://visnews-en.blogspot.in/" target="_blank">Vatican Information Service (VIS)</a><br />
<a href="http://w2.vatican.va/content/vatican/en.html" target="_blank">The Holy See of Rome റോമാ സഭ </a><br />
<a href="http://www.osservatoreromano.va/en" target="_blank">L'Osservatore Romano</a><br />
<a href="http://www.news.va/en" target="_blank">News.va & all Vatican media sources</a><br />
<a href="http://www.catholicnews.com/" target="_blank">Catholic News Service</a><br />
<a href="http://www.asianews.it/en.html" target="_blank">Asia News</a><br />
<a href="http://www.lastampa.it/vaticaninsider/eng" target="_blank">VATICAN INSIDER വത്തിക്കാൻ ഇൻസൈഡർ </a><br />
<a href="http://www.catholicculture.org/" target="_blank">CATHOLIC CULTURE കാത്തലിക് കളച്ചർ</a><br />
<a href="https://sundayshalom.com/" target="_blank">സൺഡേ ശാലോം</a><br />
<a href="http://press.vatican.va/content/salastampa/en/bollettino.html" target="_blank">Vatican Bulletin</a><br />
<a href="http://ml.radiovaticana.va/" target="_blank">വത്തിക്കാൻ റേഡിയോ</a><br />
<a href="http://www.catholicnewsagency.com/" target="_blank">CATHOLIC NEWS AGENCY</a><br />
<a href="http://www.vatican.va/roman_curia/pontifical_councils/chrstuni/sub-index/index_ancient-oriental-ch.htm" target="_blank">Pontifical Council for Promoting Christian Unity</a><br />
<br />
<b>അന്ത്യോക്യാ സിംഹാസനം</b><br />
<a href="https://web.facebook.com/SyrianOrthodoxChurchAlmayaForum/?hc_ref=NEWSFEED" target="_blank">Jacobite Almaya Forum യാക്കൊബായ അല്മായാ വേദി</a><br />
<a href="http://syrian-orthodox.com/news.php" target="_blank">Syrian Orthodox Patriarchate അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാസനം</a><br />
<br />
<a href="http://syriacpatriarchate.org/" target="_blank">അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാസനം</a><br />
<br />
<a href="https://web.facebook.com/Syrian-Orthodox-Patriarchate-100606280034725/" target="_blank">Syrian Orthodox Patriarchate FaceBook അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് സഭ ഫെയിസ് ബുക് </a><br />
<a href="http://syriacpatriarchate.org/" target="_blank">Syrian Orthodox Patriarchate അന്ത്യോക്യൻ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാസനം </a><br />
<a href="https://web.facebook.com/HisHolinessPatriarchMoranMorIgnatiusAphrem2nd/?hc_ref=PAGES_TIMELINE" target="_blank">His Holiness Patriarch Mar Ignatius Aphrem II അന്ത്യോക്യാ പാത്രിയർക്കീസ് അപ്രേം കരീം</a><br />
<a href="https://www.facebook.com/jacobitealmayaforum/?fref=ts" target="_blank">ഗൂർഗാൻ </a><br />
<b><br />
</b> <b>പൗരസ്ത്യ സിംഹാസനം</b><br />
<a href="http://mosc.in/" target="_blank">ദേവലോകം</a><br />
<a href="http://catholicatenews.in/index.php" target="_blank">പൗരസ്ത്യ കാതോലിക്കാസന വാർത്തകൾ</a><br />
<a href="http://malankaraorthodox.tv/" target="_blank">malankaraorthodox tv</a><br />
<a href="http://www.ovsonline.in/" target="_blank">ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ </a><br />
<br />
<a href="http://orientalorthodox.blogspot.in/" target="_blank">oriental orthodox church</a><br />
<br />
<a href="https://ocpsociety.org/ " target="_blank">OCP ഓസീപ്പി</a><br />
<a href="http://mizpahcentre.blogspot.in/" target="_blank">വീക്ഷണഗോപുരം </a><br />
<a href="http://www.assyriatv.org/" target="_blank">Assyria t.v. അസ്സുറിയ റ്റി.വി.</a><br />
<a href="http://www.aina.org/index.html" target="_blank">Assyrian International News Agency</a><br />
<a href="http://thechristianreporter.com/" target="_blank">ക്രിസ്ത്യൻ റിപ്പോർട്ടർ Christian Reporter</a><br />
<a href="http://www.christiantoday.com/" target="_blank">CHRISTIAN TODAY</a><br />
<br />
<br />
<a href="http://www.mirrorspectator.com/" target="_blank">The Armenian Mirror-Spectator</a> <br />
<a href="https://web.facebook.com/MirrorSpectator/" target="_blank">MirrorSpectator Face book </a><br />
<br />
<a href="http://thiruvachanam.in/Welcome.do" target="_blank">ബൈബിൾ</a><br />
<a href="http://www.pocbible.com/default.asp" target="_blank">ബൈബിൾ</a><br />
വിശുദ്ധഗ്രന്ഥം http://www.vishudhagrandham.com/vishudhagrandham/Text_Edition.html<br />
<br />
<br />
<br />
യഹോവയുടെ സാക്ഷികൾ https://www.jw.org/ml/<br />
voice of desert http://voiceofdesert.com/p/160/by-pr-john-thomas-canada-irc-church<br />
<br />
<a href="http://mashithantu.com/" target="_blank">മഷിത്തണ്ടു് നിഘണ്ടു</a><br />
<br />
<br />
http://dailyindianherald.com/<br />
<a href="http://thewifireporter.com/" target="_blank">വൈഫൈ റിപ്പോർട്ടർ</a><br />
<a href="http://m.dailyhunt.in/news/india/malayalam" target="_blank">ഡെയിലി ഹണ്ട് </a><br />
http://www.kothamangalamvartha.com/<br />
<br />
<span style="color: white;"> ൺ, ൻ, ർ, ൽ, ൾ, ൿ </span><br />
<br /></div>
Unknownnoreply@blogger.com0tag:blogger.com,1999:blog-682625288430389447.post-1259590466653236892015-02-15T15:02:00.002+05:302015-02-15T15:02:44.960+05:30അന്ത്യോക്യാ - മലങ്കര സഭാസമാധാനച്ചര്‍ച്ചകള്‍ക്കുള്ള മലങ്കരസഭയുടെ പ്രതിനിധികളെ നിയമിയ്ക്കുന്നതു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തുടര്‍നടപടികള്‍ അറിഞ്ഞശേഷം<div dir="ltr" style="text-align: left;" trbidi="on">
<br />
<b>കോട്ടയം: </b>അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പ്രധാനമേലദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ സഭാസമാധാനക്കാര്യത്തില്‍ സ്വീകരിയ്ക്കുന്ന സമീപനം വ്യക്തമായി മനസ്സിലാക്കിയശേഷം മാത്രം <i><span style="color: #0b5394;">അന്ത്യോക്യാ - മലങ്കര സഭാസമാധാനച്ചര്‍ച്ചകള്‍</span></i> നടത്തുവാനുള്ള മലങ്കര സഭയുടെ കമ്മിറ്റിയെ നിയമിച്ചാല്‍ മതിയെന്നു് ഫെബ്രുവരി 11-ആം തീയതി ബുധനാഴ്ച ഇവിടെ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുന്നഹദോസ് സ്റ്റാന്റിങ് കമ്മിറ്റിയുടെയും സഭാവര്‍ക്കിങ് കമ്മിറ്റിയുടെയും സംയുക്തയോഗം തീരുമാനിച്ചു.<br />
<br />
തര്‍ക്കമുളള പിറവം, മുളന്തുരുത്തി പളളികളില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ബാവ അനധികൃതമായി പ്രവേശിച്ചതില്‍ നിന്നു് അദ്ദേഹം യഥാര്‍ത്ഥത്തില്‍ സമാധാനം ഉദ്ദേശിയ്ക്കുന്നില്ലെന്നാണു് വ്യക്തമാക്കുന്നതെന്നു് യോഗം വിലയിരുത്തി.</div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-73089959949730918522015-02-14T21:15:00.002+05:302015-02-14T21:15:35.091+05:30പാത്രിയര്‍ക്കീസ് ബാവ നിയമവാഴ്ചയ്ക്കും കോടതിവിധിക്കും വേണ്ടി നിലപാെടടുക്കണം: ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത <div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: #990000;"><b>കോട്ടയം,ഫെ 12: </b>കേരള സന്ദര്‍ശനം നടത്തുന്ന അന്ത്യോക്യാ പാത്രിയര്‍ക്കീസ് പാത്രയര്‍ക്കീസ് ബാവ തര്‍ക്കമുളള <u>പിറവം പളളിയില്‍ കയറി പ്രസ്താവന നടത്തിയ നടപടി അനുചിതമാണെന്നും</u> ഐക്യശ്രമങ്ങളെ പിന്നോട്ടടിക്കുമെന്നും ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് കുറ്റപ്പെടുത്തി.</span><br />
<span style="color: #990000;"><br /></span>
<span style="color: #990000;"><u>കേരളത്തിലെത്തിയ പാത്രയര്‍ക്കീസ് ബാവയുമായി സന്ദര്‍ശിക്കുന്ന പളളികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു</u>. എന്നാല്‍ ഇതിനു വിഭിന്നമായി തര്‍ക്കമുളള പിറവം, മുളന്തുരുത്തി പളളികളില്‍ കയറിയതിലാണ് ഓര്‍ത്തഡോക്സ് സഭയ്ക്കു് വിയോജിപ്പു്. സമാധാനത്തിനുവേണ്ടി സംസാരിക്കുന്ന <u>ബാവയില്‍നിന്ന് പ്രതീക്ഷിച്ചതല്ല ഇതെന്നാണ്</u> ഡോ. തോമസ് മാര്‍ അത്തനാസ്യോസിന്റെ പ്രസ്താവനയിലുളളത്.</span><br />
<br />
<br />
<b><span style="color: blue;">തര്‍ക്കത്തിലുള്ള പള്ളികളില്‍ പാത്രിയര്‍ക്കീസ് ബാവ പ്രവേശിക്കുന്നത് അനുചിതം: ഓര്‍ത്തഡോക്സ് സഭ</span></b><br />
- മംഗളം Story Dated: Friday, February 13, 2015 01:09<br />
<br />
കോട്ടയം: മലങ്കര സഭയിലെ സമാധാനത്തെക്കുറിച്ചു സംസാരിക്കുകയും അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പ്രവേശിക്കുന്നത് അനുചിതമാണെന്ന് ഓര്‍ത്തഡോക്സ് സഭ. തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയപള്ളിയിലെ സന്ദര്‍ശനവും ബാവ അവിടെ നടത്തിയ പ്രസ്താവനയും അനുചിതമാണെന്ന് ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.<br />
<br />
സര്‍ക്കാര്‍ അംഗീകരിച്ച സന്ദര്‍ശന പരിപാടികളില്‍ പിറവം വലിയപള്ളി ഇല്ലാതിരിക്കെ അവിടെ അനധികൃതമായി വരുന്നതിനു സംവിധാനം ഒരുക്കുക വഴി സര്‍ക്കാരും പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതു പ്രതിഷേധാര്‍ഹമാണ്.<br />
പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര സന്ദര്‍ശനവും സഭയുടെ നീതിപൂര്‍വമായ സമാധാനം സംബന്ധിച്ച നടപടികളും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ സ്വാഗതം ചെയ്തിരുന്നു. സമാധാനം മുന്‍നിര്‍ത്തിയുള്ള ഈ നിലപാട് മുതലെടുത്ത് പാത്രിയര്‍ക്കീസ് ബാവ തര്‍ക്കമുള്ള പള്ളികളില്‍ പ്രവേശിച്ച് നീതിപൂര്‍വമല്ലാത്ത പ്രസ്താവനകള്‍ നടത്തുന്നതിനോടു യോജിക്കാനാകില്ല. ഇത്തരം നടപടികള്‍ സഭാസമാധാനത്തിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു ഗുണം ചെയ്യില്ല.<br />
തര്‍ക്കം പരിഹരിക്കാന്‍ കോടതിവിധികള്‍ സഹായിക്കില്ലെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പറയുമ്പോള്‍ മലങ്കര സഭയുടെ ചരിത്രത്തില്‍ കോടതിവിധികള്‍ അംഗീകരിക്കപ്പെട്ടതിലൂടെയാണ് സമാധാനം സ്ഥാപിക്കപ്പെട്ടത്. 1995-ലെ സുപ്രീംകോടതി വിധി സഭയുടെ സമാധാനത്തിനുള്ളതാണെന്നു മലങ്കര സഭയില്‍ അന്നുണ്ടായിരുന്ന ഇരുവിഭാഗങ്ങളും അംഗീകരിച്ചതാണ്. അന്നത്തെ പാത്രിയര്‍ക്കീസും ഇത് അംഗീകരിച്ച് കല്പന പുറപ്പെടുവിച്ചിരുന്നു. കോടതി വിധി പരിഹാരമല്ലെന്ന് ഇപ്പോള്‍ പാത്രിയര്‍ക്കീസ് ബാവ പറയുന്നത് വസ്തുതകള്‍ക്കു നിരക്കുന്നതല്ല.<br />
<br />
തികഞ്ഞ അരാജകത്വവും അരക്ഷിതത്വവും നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സാഹചര്യം നേരിട്ടനുഭവിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ. നിയമവാഴ്ച ഇല്ലാത്തതും ഭരണമില്ലാത്തതുമായ സാഹചര്യമാണ് ഈ അരക്ഷിതാവസ്ഥയ്ക്കു കാരണം. ഇത്തരം സാഹചര്യങ്ങള്‍ അറിയാവുന്ന പാത്രിയര്‍ക്കീസ് ബാവ നിയമവാഴ്ചയ്ക്കും കോടതിവിധിക്കും വേണ്ടി നിലപാെടടുക്കുകയാണു വേണ്ടതെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.<br />
<br />
- <a href="http://beta.mangalam.com/print-edition/keralam/282773" target="_blank">മംഗളം</a><br />
<br />
<a href="http://news.keralakaumudi.com/news.php?nid=fa3574ea94cb1b8eb2b21181be8b3738" target="_blank">പിറവം വലിയപള്ളിയിൽ പാത്രിയാർക്കിസ് ബാവ പ്രവേശിച്ചത് ശരിയായില്ല: ഓർത്തഡോക്സ് സഭ </a> കേരള കൗമുദി<br />
<br />
<a href="http://www.asianetnews.tv/news/article/23264_jacobites---orthadox" target="_blank">യാക്കോബായ - ഓര്‍ത്തഡോക്സ് ഐക്യശ്രമം പാളുന്നു </a> ഏഷ്യാനെറ്റ്<br />
<br />
<a href="http://www.mathrubhumi.com/story.php?id=522713" target="_blank">തര്‍ക്കമുള്ള പള്ളിയില്‍ പാത്രിയര്‍ക്കീസ് പ്രവേശിച്ചത് തെറ്റെന്ന് ഓര്‍ത്തഡോക്സ് സഭ </a> മാതൃഭൂമി<br />
<br />
<br />
<b><span style="background-color: #fff2cc; color: blue;">കമ്മിഷനെ പ്രഖ്യാപിച്ചത് ഏകപക്ഷീയവും മേധാവിത്വ സ്വഭാവത്തോടെയും: ഓര്‍ത്തഡോക്സ് സഭ</span></b><br />
Story Dated: Saturday, February 14, 2015 01:21<br />
<br />
കൊച്ചി: സഭാസമാധാന ചര്‍ച്ചയ്ക്കുള്ള കമ്മിഷനെ പ്രഖ്യാപിച്ചത് ഏകപക്ഷീയവും പാത്രിയര്‍ക്കീസിന്റെ മേധാവിത്വ സ്വഭാവം വ്യക്തമാക്കുന്നതുമാണെന്ന് ഓര്‍ത്തഡോക്സ് സഭ.<br />
സ്വത്തും പള്ളിയും പങ്കിട്ടല്ല, സമാധാനം ഉണ്ടാക്കേണ്ടത്; അനുരഞ്ജനത്തിലൂടെയും ഐക്യത്തിലൂടെയുമാകണം. സഭാസ്വത്തുക്കള്‍ പങ്കിടണം എന്നു ശഠിക്കുന്നവര്‍ ഏതു ഭാഗത്തായാലും സഭയുടെ വിളിയും ഭാവിയും ആഗ്രഹിക്കുന്നവരല്ലെന്ന് ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് വ്യക്തമാക്കി.<br />
കമ്മിഷന് ഉണ്ടാക്കാനുള്ള തീരുമാനം പരിശുദ്ധ കാതോലിക്ക ബാവയുമായി ആലോചിച്ചു സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതായിരുന്നു. ഇപ്പോഴുണ്ടായ നടപടിക്രമം ഏകപക്ഷീയവും മേധാവിത്വ സ്വഭാവമുള്ളതുമാണ്. 'ഞാന്‍ ഇങ്ങനെയൊരു കമ്മിറ്റി സൃഷ്ടിക്കുന്നു. നിങ്ങള്‍ ഇപ്രകാരമൊന്ന് ഉണ്ടാക്കി പ്രതികരിക്കണം' എന്ന മനോഭാവം സഹകരണത്തിന്റേതല്ല. ഇരുസഭാ കേന്ദ്രങ്ങളുടെയും പരസ്പര ആലോചനയോടെ ഈ തീരുമാനം എടുക്കണമായിരുന്നു. ഏകപക്ഷീയമായ തീരുമാനം നയതന്ത്രപരമായ പാളിച്ചയായി.<br />
തീരുമാനം ഒരിക്കലും മാധ്യമങ്ങള്‍ക്കു നല്കുകയല്ലായിരുന്നു വേണ്ടത്. പരിശുദ്ധ കാതോലിക്ക ബാവയെ അറിയിക്കുകയായിരുന്നു ഉചിതം. മാധ്യമ പ്രതികരണങ്ങള്‍ക്കനുസരിച്ചല്ല, ഉഭയ ആലോചനയുടെയും സഹകരണത്തിന്റെയും പശ്ചാത്തലത്തിലാകണം ഐക്യസമാധാന ശ്രമങ്ങള്‍.<br />
സഭൈക്യം സംബന്ധിച്ചു പാത്രിയര്‍ക്കീസ് ബാവയുടെ അഭിപ്രായം ഉള്ളവരല്ല കമ്മിറ്റിക്കാര് എന്നത് ഇവിടെ എല്ലാവര്ക്കും അറിയാവുന്നതാണ്. അതിനാല്‍ കമ്മിറ്റിയില്‍ ശീമയില്‍നിന്നുള്ള പ്രതിനിധികൂടി ഉണ്ടാകണമായിരുന്നു. മനഃപ്പൊരുത്തമില്ലാത്ത ബിഷപ്പുമാരുടെ കമ്മിറ്റിക്കു നിര്‍ണായക തീരുമാനമെടുക്കാന്‍ എത്രമാത്രം കഴിയുമെന്നതു കണ്ടറിയേണ്ടതാണ്.<br />
കേസുകള്‍ പിന്‍വലിച്ചിട്ടു സമാധാനാലോചനയ്ക്കു പോയി ഫലപ്രദമായില്ലെങ്കില്‍ അവ തുടരാനാകില്ല. പുതുതായി കേസ് കൊടുക്കേണ്ടതായി വരും. അപ്പോള്‍ കേസ് പിന്‍വലിപ്പിച്ചു ഭീഷണി ഒഴിവാക്കി അവകാശം ശക്തമാക്കാനുള്ള കള്ളക്കളിയാണ് ഈ ആവശ്യത്തിനു പിന്നിലെന്ന് ആര്‍ക്കും മനസിലാകും. സമാധാനാലോചനകള്‍ നടക്കുന്നതിനു കേസുകള്‍ പിന്‍വലിക്കേണ്ടതിന്റെ ആവശ്യമില്ല. സമാധാന ചര്‍ച്ചകള്‍ ഫലവത്താകുന്ന മുറയ്ക്ക് കേസുകള്‍ സ്വയം അപ്രസക്തമാകും. ഉപാധികള്‍ ഒന്നുമില്ലാതെ പരസ്പര വിശ്വാസത്തോടും വിശ്വാസ്യതയോടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു സൗഹൃദം സൃഷ്ടിക്കാനും സമാധാനം സ്ഥാപിക്കാനുമാണ് ഇരുപക്ഷവും ശ്രമിക്കേണ്ടത്. സമാധാനം ഉണ്ടാകുമ്പോള്‍ വ്യവഹാരങ്ങള്‍ താനേ ഇല്ലാതായിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.2015 ഫെബ്രുവരി ലക്കം കണ്ടനാട് ഡയോസിന്‍ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.<br />
- <a href="http://beta.mangalam.com/print-edition/keralam/283142" target="_blank">മംഗളം</a><br />
<br />
<br />
<br />
<b style="background-color: yellow;"><span style="color: red;">പോര്‍വിളിച്ച് സമാധാന നീക്കം അട്ടിമറിക്കാനില്ല: യാക്കോബായസഭ</span></b><br />
Story Dated: Saturday, February 14, 2015 01:21<br />
<br />
കൊച്ചി: സഭാതര്‍ക്കം രമ്യമായി പരിഹരിക്കാനാണു യാക്കോബായ സുറിയാനി സഭ ആഗ്രഹിക്കുന്നതെന്ന് കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മോര് ഈവാനിയോസ് അറിയിച്ചു.<br />
പാത്രിയര്‍ക്കീസ് ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസും സഭാസമിതികളും പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ മെത്രാപ്പോലീത്തമാര്‍ അടങ്ങുന്ന സമിതിയെ നിര്‍ദേശിച്ചതിനെ സമൂഹവും മാധ്യമങ്ങളും സ്വാഗതം ചെയ്തതു മുമ്പോട്ടുള്ള കാല്‍വയ്പിന് ഉത്തേജനം പകരും. ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു മുമ്പോട്ടുപോകണം. പാത്രിയര്‍ക്കീസ് ബാവയും ശ്രേഷ്ഠ കാതോലിക്ക ബാവയും ചേര്‍ന്നു തുടക്കമിട്ട സമാധാനനീക്കങ്ങളെ ഓര്‍ത്തഡോക്സ് വിഭാഗവും പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷ.<br />
സര്‍ക്കാരിന്റെ രേഖാമൂലമുള്ള സമ്മതത്തോടെയാണു പാത്രിയര്‍ക്കീസ് ബാവ യാക്കോബായ സഭയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള പിറവം രാജാധിരാജ കത്തീഡ്രലില്‍ പ്രവേശിച്ചു കുര്‍ബാന അര്‍പ്പിച്ചത്.<br />
- -<a href="http://beta.mangalam.com/print-edition/keralam/283144" target="_blank"> മംഗളം </a><br />
<br /></div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-92042167796418703792015-02-13T20:43:00.000+05:302015-02-14T20:44:36.082+05:30ഇരു സഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക: പാത്രിയര്‍ക്കീസ് ബാവ<div dir="ltr" style="text-align: left;" trbidi="on">
<br />
Friday, February 13, 2015 <a href="http://beta.mangalam.com/print-edition/keralam/282770" target="_blank">മംഗളം </a><br />
കൊച്ചി: <u>യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ യോജിപ്പിനു ശ്രമിക്കുന്നതിനെക്കാള്‍ ഉത്തമം ഇരു സഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതാണെന്ന്</u> ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭാ മാനേജിങ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബാവ.<br />
ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ 1934 ലെ ഭരണഘടനയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസാണു സഭയുടെ ആത്മീയ മേലധ്യക്ഷനെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ആത്മീയ മേല്‍ക്കോയ്മ നിലനിര്‍ത്തണമോയെന്ന് അവര്‍ക്കു തീരുമാനിക്കാം. കേസുകള്‍ അവസാനിപ്പിച്ചു പരസ്പരം സഹവര്‍ത്തിത്തത്തോടെ മുമ്പോട്ടു നീങ്ങാന്‍ ഇരു വിഭാഗവും തയാറാകണം. സുന്നഹദോസ് നിയമിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. മലങ്കരയിലെ സുന്നഹദോസും സമിതികളും എടുക്കുന്ന തീരുമാനങ്ങള്‍ മാത്രമേ താന്‍ അംഗീകരിക്കുകയുള്ളൂവെന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.<br />
സഭാ സമാധാനം സംബന്ധിച്ചു സഭയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. യാക്കോബായ സുറിയാനി സഭയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന യാതൊന്നും സിംഹാസനത്തില്‍നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.<br />
യാക്കോബായ സഭയുടെ ഇന്നത്തെ വളര്‍ച്ചയ്ക്കു കാരണം ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നേതൃത്വമാണ്. പെരുമ്പള്ളി ഗീവര്‍ഗീസ് മോര് ഗ്രിഗോറിയോസും ഇന്നത്തെ ശ്രേഷ്ഠ കാതോലിക്ക ബാവയും സഭയുടെ വളര്‍ച്ചയ്ക്കു നല്കിയ നേതൃത്വം വളരെ വലുതാണ്. അവര്‍ സഹിച്ച ത്യാഗങ്ങള്‍ ആദരവോടുകൂടിയാണ് സഭ കാണുന്നത്.<br />
ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ ജീവിതാവസാനം വരെ അദ്ദേഹം ഈ സഭയെ നയിക്കും. ബാവയ്ക്കെതിരേ ഇവിടെ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധ്യമല്ല. ശ്രേഷ്ഠ ബാവയോടൊപ്പം സഭ ഒറ്റക്കെട്ടായിനിന്നു സമാധാനത്തോടെ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പരിശുദ്ധ ബാവ പറഞ്ഞു.<br />
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ജോസഫ് മോര് ഗ്രിഗോറിയോസ്, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേത്തലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.<br />
<br />
<br />
<b>യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ രണ്ടായി മുന്നോട്ടുപോകണം: പാത്രിയര്‍ക്കീസ് ബാവ</b><br />
<a href="http://beta.mangalam.com/print-edition/keralam/282363" target="_blank">മംഗളം</a> Thursday, February 12, 2015<br />
<br />
നെടുമ്പാശേരി: മലങ്കരയിലെ യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ സമാധാനത്തോടും സൗഹൃദത്തോടും മുന്നോട്ടുപോകണമെന്ന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ. മാര്‍ത്തോമ്മ, കത്തോലിക്ക, സി.എസ്.ഐ. സഭകളെപോലെ ഓര്‍ത്തോഡക്സ് സഭയെയും സഹോദര സഭയായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.<br />
വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കണം. രണ്ടു സഭകളും ക്രിസ്തീയദര്‍ശനങ്ങള്‍ ഉയര്‍ത്തിപിടിക്കണം. മലങ്കരയില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയിലുള്ള സുന്നഹദോസ് ഇതു സംബന്ധിച്ചെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും തന്റെ അംഗീകാരമുണ്ടായിരിക്കും.<br />
അന്ത്യോഖ്യ സിംഹാസനം എക്കാലത്തും മലങ്കരസഭയെ കരുതുമെന്നും ബാവ പറഞ്ഞു. ചെറിയ വാപ്പാലശേരി മാര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നല്കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബാവ. സമ്മേളനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷതവഹിച്ചു.<br />
<br />
<br />
<br /></div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-82765170424530489282014-12-25T14:03:00.001+05:302014-12-25T14:03:18.872+05:30 പരിശുദ്ധ ബാവയുടെ ക്രിസ്തുമസ്സ് സന്ദേശം<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0JfWzRh2R1E8NvJywi7EtTuvcg-_-a4QXJ8lfKN8_ftHCg7zbe25n3FOi8e8YkVPur35sl0USKD_K1hkhSUqGv7HpLCvmfnXz7OhPNkmaUjkunVI-bDaGf5EJj3NY73yrtfLozfZcf8Y/s1600/H.H.+Baselius+MarThoma+Paulose+II.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0JfWzRh2R1E8NvJywi7EtTuvcg-_-a4QXJ8lfKN8_ftHCg7zbe25n3FOi8e8YkVPur35sl0USKD_K1hkhSUqGv7HpLCvmfnXz7OhPNkmaUjkunVI-bDaGf5EJj3NY73yrtfLozfZcf8Y/s1600/H.H.+Baselius+MarThoma+Paulose+II.jpg" height="200" width="133" /></a></div>
<br />
ദൈവീകമായ സമാധാനത്തിന്റെ അഌഗൃഹീത അഌഭവങ്ങളുമായി യേശുക്രിസ്തുവിന്റെ രക്ഷാകരമായ ജനനപ്പെരുന്നാള്‍ സമാഗതമാവുകയാണെല്ലോ. സൃഷ്ടി മുഴുവനെയും പാപത്തിന്റെ ഇരുട്ടില്‍ നിന്ന് രക്ഷയിലേക്ക് നയിക്കുവാന്‍ ദൈവത്തിന്റെ ഏകപുത്രന് മഌഷ്യനനായിത്തീര്‍ന്നു. ആത്മീയ അഌഭവം അന്യംനിന്നുപോകുന്ന ആഌകാലിക ലോകത്ത് ക്രിസ്തുമസ് നല്കുന്ന സന്ദേശം നമുക്ക് പ്രത്യാശ പകരുന്നു. ബേത്ലഹേമിലെ പുല്‍ക്കൂട്ടില്‍ ദൃശ്യമാകുന്ന അഗാധമായ ദൈവസ്നേഹത്തിന്റെയും താഴ്മയുടെയും അഌഭവങ്ങളെ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട്, നിത്യജീവന്റെ പൂര്‍ണ്ണതയില്‍ വളരുവാന്‍ ഇരുപത്തിയഞ്ച് നോമ്പിന്റെ ഈ വിശുദ്ധദിവസങ്ങളില്‍ സാധിക്കുന്നതിനായി നാം പ്രാര്‍ത്ഥിക്കുന്നു.പിറന്നുവീഴുവാന്‍ ഇടമന്വേഷിച്ച് മുട്ടിവിളിക്കുന്ന ദൈവപുത്രന്റെ സ്വരം ഇന്നും നമ്മുടെ കാതുകളില്‍ പതിക്കാതെ പോകുന്നത് ആത്മീയ ദുരന്തമായി നാം തിരിച്ചറിയണം. അന്നത്തിഌം വസ്ത്രത്തിഌം കിടപ്പാടത്തിഌംവേണ്ടി കേഴുന്ന ദാരിദ്രരുടെയും പീഡിതരുടെയും അനാഥരുടെയും നിരാലംബരുടെയും യാചനശബ്ദങ്ങള്‍ക്കു മുമ്പില്‍ നമ്മുടെ ഹൃദയവും മനസ്സും തുറക്കപ്പെടണം. അപ്പോള്‍ മാത്രമേ ക്രിസ്തു പിറക്കുന്ന പുല്‍ക്കൂടുകളായി നമുക്ക് മാറുവാന്‍ കഴിയൂ. ക്രിസ്തുമസും നവവത്സരവും അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ ആര്‍ഭാടരഹിതമായി ആചരിക്കണം. ഊര്‍ജ്ജപ്രതിസന്ധി, പരിസ്ഥിതി മലിനീകരണം, മൂല്യതകര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ രൂക്ഷമായിരികുന്ന ഇന്നത്തെ സാഹചര്യത്തില്‍ യേശുവിനെപോലെ വിനയപ്പെടാന്‍ തയ്യാറാകണം. പരിസ്ഥിതി തകിടം മറിക്കുന്ന വികസനം അപകടകരമാണ്. പക്ഷെ തീവ്രപരിസ്ഥിതിവാദം വികസനം മുടക്കുന്നതാകരുത്. അഌഗ്രഹപ്രദമായ ഒരു പുതുവത്സരവും, പുതുക്കത്തിന്റെയും ആത്മീയ സന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്തുമസും ദൈവംതമ്പുരാന് ഏവര്‍ക്കും നല്കട്ടെ എന്ന് നിറഞ്ഞ ഹൃദയത്തോടെ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.<br />
<br /></div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-56239851223108632602014-12-25T13:55:00.000+05:302014-12-25T13:55:00.807+05:30പാവങ്ങളുടെ പക്ഷം ചേരുന്ന ക്രിസ്മസ്<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="background-color: blue;"><span style="color: #cfe2f3;">പൗരസ്ത്യ കാതോലിക്കോസ്</span><span style="color: #fff2cc;"> പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന് ബാവ</span><span style="color: #cfe2f3;"> , </span><span style="color: yellow;">ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍</span></span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0JfWzRh2R1E8NvJywi7EtTuvcg-_-a4QXJ8lfKN8_ftHCg7zbe25n3FOi8e8YkVPur35sl0USKD_K1hkhSUqGv7HpLCvmfnXz7OhPNkmaUjkunVI-bDaGf5EJj3NY73yrtfLozfZcf8Y/s1600/H.H.+Baselius+MarThoma+Paulose+II.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0JfWzRh2R1E8NvJywi7EtTuvcg-_-a4QXJ8lfKN8_ftHCg7zbe25n3FOi8e8YkVPur35sl0USKD_K1hkhSUqGv7HpLCvmfnXz7OhPNkmaUjkunVI-bDaGf5EJj3NY73yrtfLozfZcf8Y/s1600/H.H.+Baselius+MarThoma+Paulose+II.jpg" height="200" width="133" /></a></div>
<br />
ഒരു ക്രിസ്മസ് കൂടി പടി കടന്നെത്തുമ്പോള്‍ ലോകം മുഴുവന്‍ ഉത്സവ ലഹരിയിലാണ്. ലോക രക്ഷക-നായി അവതരിച്ച യേശുക്രിസ്തുവിന്റെ ജനനപ്പെരുന്നാള്‍ കോടിക്കണക്കിന് രൂപ മറിയുന്ന കമ്പോളമായിമാറിയിരിക്കുന്നു.എന്തിനേയും വില്പനചരക്കാക്കി ലാഭം കൊയ്യുന്ന ഒരു വണിക് സംസ്ക്കാരം ക്രിസ്മസിനേയും മൊത്തവിലയ്ക്ക് എടുത്തിരിക്കുന്നു.എന്നാല്‍ ക്രിസ്മസില്‍ അധികം ശ്രദ്ധിക്കപെടാതെ പോകുന്നഒരു വിഷയമാണ് ആദ്യത്തെ ക്രിസ്മസ് പാവങ്ങളുടേത് ആയിരുന്നു എന്നുളളത്.<br />
ഒന്നാമത്, ആരും ഗൌനിയ്ക്കാനിടയില്ലാത്ത ഒരു പശു തൊഴുത്താണ് ക്രിസ്മസിന്റെ രംഗവേദി സമൂഹത്തിലെ മാന്യന്മാരും പണ്ഡിതരും പണക്കാരും തങ്ങുന്ന സത്രത്തില്‍ യേശുവിന് പിറക്കാന്‍ ഇടം ലഭിച്ചില്ല എന്ന് വേദം സാക്ഷിക്കുന്നു. അഭിജാതവര്‍ഗ്ഗത്തിന്റെ അരങ്ങായിരുന്ന ആ സത്രം ഇന്ന് അവിടെ സൂക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ യേശുവിന് ഇടം നല്കിയ പുല്‍ത്തൊഴുത്ത്ഇന്ന് ലക്ഷക്കണക്കിന് തീത്ഥാടകരെ ആകര്‍ഷിക്കുന്ന പുണ്യസ്ഥാനമാണ്. രാജക്കന്മാരുടെ രാജാവായ ദൈവപുത്രന് ജനിച്ചു വീണത് മിണ്ടാപ്രാണികളുടെ മധ്യത്തിലാണ്. പുല്ലും പശുവും ആടും ഒക്കെ സ്ഥിതി ചെയ്യുന്ന ഒരു സമ്പൂര്‍ണ്ണ ആവാസ വ്യവസ്ഥയുടെ മധ്യത്തിലാണ് ദൈവപുത്രന്റെ ജനനം. പൂക്കളും പുഴുക്കളും സസ്യ-ജന്തുജാലങ്ങളും സമ്യക്കായി സമ്മേളിക്കുന്ന അനുഗ്രീത വാസസ്ഥാനമാണത്. ദൈവം സ്യഷ്ടിച്ച മനോഹരമായ ഈ ലോകത്തെ തന്റെ മാത്രം സുഖത്തിനുവേണ്ടി നശിപ്പിക്കുന്ന ആധുനികമനുഷ്യന് ക്രിസ്മസിന്റെ സനാതന സന്ദേശം ഉള്‍ക്കൊളളാതെ പോകുന്നു. യേശുക്കുഞ്ഞിന് അരികില്‍ നില്ക്കുന്ന പശുവും, കിടാവും ആട്ടിന്‍കുട്ടിയുമൊക്കെ ഇന്നത്തെ ‘ഫളാറ്റ്’കുട്ടികള്‍ക്ക് കടകളില്‍ ലഭിക്കുന്ന ‘ഡോള്‍സ്്്’ ആയി മാത്രം മാറിയിരിക്കുന്നു. വിണ്ണിലെ രാജകുമാരന് മണ്ണിലേക്ക് വന്നത്, മണ്‍മക്കളെ വിണ്‍മക്കളാക്കാനാണ് എന്നു പറയുമ്പോഴും മണ്ണില്‍ തൊടാതെ ജീവിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് മണ്ണിലേക്ക് മടക്കിവരാനുളള ആഹ്വാനമായും കേള്‍ക്കണം. ‘അവനവനിസ്’ത്തിന്റെ സങ്കുചിതമേഖലകളില്‍ നിന്ന് കുറെക്കൂടി വിശാലമായ ഈ പ്രക്യതിയുടെ സ്ഥൂലമണ്ഡലത്തിലേക്ക് ഇറങ്ങിച്ചെല്ലാം.<br />
രണ്ടാമത്, ആദ്യ ക്രിസ്മസ് സന്ദേശം ലഭിച്ചത് സമൂഹത്തിലെ പാര്ശ്വവല്കൃതരായ ഒരു പറ്റം<br />
ആട്ടിടയന്‍ന്മാര്‍ക്കാണ്. പതിതരോടും പാര്‍ശ്വവല്‍കൃതരോടും അഷ്ടിയ്ക്കു വകയില്ലാത്തവരോടും ദൈവം പക്ഷം ചേരുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ഇവിടെ നാം ദര്‍ശിക്കുക. ആടുകളെ കാവല്‍ ചെയ്ത് വെളിമ്പ്രദേശത്ത് കഴിയുന്ന ആട്ടിടയന്മാര്ക്ക് പരിഷ്കൃതമായ സമൂഹത്തോട് ഒരു ബന്ധവുമില്ല. ആടുകള്‍ക്കൊപ്പം “ആടുജീവിതം” തന്നെ നയിക്കുന്ന ആട്ടിടയന് അറിയപ്പെടുന്നവനേയല്ല. ഒരുപക്ഷേ അവരുടെ അസ്തിത്വം പോലും ആരും ഗൌനിക്കുന്നുണ്ടാവില്ല. ഈ വിധം സമൂഹം അറിയാതെ പോക്കുന്നവര്‍ക്കാണ് ദൈവത്തിന്റെ അറിയിപ്പ് ലഭിക്കുന്നത്. സമ്പന്ന രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വിശപ്പിന്റെ വിളി എന്തെന്ന് അറിയില്ലായിരിക്കും. പക്ഷേ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍, എന്തിന് ഇന്ത്യയില്‍ പോലും ചിലയിടങ്ങളില്‍, വിശപ്പുകൊണ്ട് മരിക്കുന്നവര്‍ ഉണ്ട്. പക്ഷേ അവരെ ആരും അറിയുന്നില്ല. അറിയാതെ പോകുന്നു. ആദ്യ ക്രിസ്മസ് രാത്രിപോലെ തിരസ്കൃതരും പാര്‍ശ്വവല്‍കൃതരുമായ<br />
പാവങ്ങളുടെ മദ്ധ്യത്തിലേയ്ക്ക് അവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ചെല്ലുന്ന ഒരു ക്രിസ്മസ് നമുക്കും<br />
അനുഭവവേദ്യമാകട്ടെ. അതാണ് ക്രിസ്മസ് നല്കുന്ന സന്തോഷവും സമാധാനവും..</div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-23357624902405160192014-12-20T20:16:00.001+05:302014-12-20T20:16:52.849+05:30സെന്റ് തോമസ് ഓർത്തഡോക്സ് സിറിയന്‍ കത്തീഡ്രലിൽ മാർത്തോമ്മാശ്ളീഹയുടെ ഓർമപ്പെരുനാൾ കൊടിയേറി<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcNaObdWfWP2PrsQ_kAcEyXijXOOFh9yIvikOwwVXDsmx0VVa8-tRW8OFuoXWWWm6EX4TtKLaeRnf2nnLlLel-MPHd7Bc3t7bk7JIc_VZF8_lvGAdT1-mRysVtTGEovf6JW3ep3Fq5pvg/s1600/2014+dece+18-2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcNaObdWfWP2PrsQ_kAcEyXijXOOFh9yIvikOwwVXDsmx0VVa8-tRW8OFuoXWWWm6EX4TtKLaeRnf2nnLlLel-MPHd7Bc3t7bk7JIc_VZF8_lvGAdT1-mRysVtTGEovf6JW3ep3Fq5pvg/s1600/2014+dece+18-2.jpg" height="108" width="400" /></a></div>
<br />
<span style="color: blue;">മൂവാറ്റുപുഴ, ഡിസംബര്‍ 18 – </span>കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാശ്ളീഹയുടെ ഓർമപ്പെരുനാളിന് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാർ അത്താനാസിയോസ് കൊടിയേറ്റി. <br />
<br />
ഡിസംബര്‍ 20 ന് രാവിലെ ഏഴിന് കുർബാന, ആറിൻസന്ധ്യാ നമസ്കാരം. ഏഴിന് ഫാ. തോംസൺ റോബിന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷ. ഡിസംബര്‍ 21 ന് 7.30 ന് പ്രഭാത നമസ്കാരം. 8.30 ന് കുർബാന. 10.30 ന് ലേലം. 12 ന് സ്നേഹ വിരുന്ന്. രണ്ടിനു കൊടിയിറക്ക്. <br />
<br />
ജനനപ്പെരുനാളിന്റെ ഭാഗമായി ഡിസംബര്‍ 24 ന് 9.30 ന് പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, 10.30 ന് കുർബാന, 31 ന് രാത്രി ഒൻപതിന് പുതുവത്സരാരാധന. 10.30 ന് കുർബാന, 12 ന് സ്നേഹ വിരുന്ന്. <br />
<br /></div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-17677011920185129082014-12-19T19:38:00.004+05:302014-12-19T19:38:41.425+05:30ഗീവർഗീസ് ദ്വിതീയൻ ബാവാ ആധ്യാത്മിക തേജസ്സ്: പരിശുദ്ധ പിതാവു്<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: blue;">കോട്ടയം, ഡിസംബര്‍ 16 –</span> പ്രതിസന്ധിഘട്ടങ്ങളിൽ ജ്വലിച്ചുനിന്ന ആധ്യാത്മികതേജസ്സായിരുന്നു ഗീവർഗീസ് ദ്വിതീയൻ ബാവായെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു.<br />
<br />
പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ചരമ സുവർണജൂബിലിയോടനുബന്ധിച്ചുകുറിച്ചി വലിയ പള്ളിയിൽ നടത്തിയ അഖില മലങ്കര വൈദിക സമ്മേളനത്തിൽ പ്രസംഗിയ്ക്കുകയായിരുന്നു പരിശുദ്ധ ബാവാ.<br />
<br />
മലങ്കരസഭയുടെ താഴ്ചയും ഉയർച്ചയും ഒരുപോലെ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ കണ്ടു. സഭാ ഭരണഘടനയ്ക്ക് അപ്പുറത്ത് ആധ്യാത്മികതയുടെ അവസാനവാക്കായിരുന്നു അദ്ദേഹം. ആ വാക്കിനപ്പുറത്തേക്കു പോകുവാൻ സഭയിലാരും ധൈര്യപ്പെടില്ലായിരുന്നുവെന്ന് പരിശുദ്ധ പിതാവു് പറഞ്ഞു.<br />
<br />
കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. ഫാ. മോഹൻ ജോസഫ് വേദപഠനവും ഫാ. ടി.ജെ. ജോഷ്വാ അനുസ്മരണപ്രസംഗവും നടത്തി. മാത്യൂസ് മാർ തേവോദോസിയോസ്, ഫാ. ജോൺ ശങ്കരത്തിൽ, ഫാ. സജി അമയിൽ, ഫാ. വർഗീസ് കളീക്കൽ, ഫാ. ചെറിയാൻ ടി. സാമുവൽ എന്നിവർ പ്രസംഗിച്ചു.<br />
<br /></div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-9845565255346657212014-12-18T18:08:00.002+05:302014-12-19T19:37:37.712+05:30കാല്‍വരിയും പുല്‍ക്കൂടും പരസ്പരപൂരകം – പരിശുദ്ധ ബാവാ<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF80daZ_NXB55ZoHgHudvVK3hvNk21KKAJKXon18wM6td533NMq8y0_w8tw85c0RhTAE5A5EjaRoATtaR1nctiM6N9YN-NjNBde5VL2vVtjltLSndmWHh02Xs4gca-HFT0h1oENDUcHGM/s1600/H.H.+Baselius+MarThoma+Paulose+II.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF80daZ_NXB55ZoHgHudvVK3hvNk21KKAJKXon18wM6td533NMq8y0_w8tw85c0RhTAE5A5EjaRoATtaR1nctiM6N9YN-NjNBde5VL2vVtjltLSndmWHh02Xs4gca-HFT0h1oENDUcHGM/s1600/H.H.+Baselius+MarThoma+Paulose+II.jpg" height="200" width="133" /></a></div><br />
<b style="background-color: blue;"><span style="color: #cfe2f3;">കാല്‍വരിയും പുല്‍ക്കൂടും പരസ്പരപൂരകം</span></b><br />
<span style="color: blue;"><b>പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ, മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍</b></span><br />
<br />
തിരുജനനരാത്രിയില്‍ മാലാഖമാരുടെ സംഘം പാടി: 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം.' ഈ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിനു മഹത്വം കരേറ്റുവാനും ദൈവപ്രസാദമുള്ളവരായി ജീവിക്കുവാനും നമ്മെ ആഹ്വാനംചെയ്യുന്നു. സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി മനുഷ്യപ്രീതി ആഗ്രഹിക്കുന്നവര്‍ക്കും അങ്ങനെ നിരാശയുടെ പടുകുഴിയില്‍ വീണുപോകുന്നവര്ക്കും സ്വയംപരിശോധനയ്ക്കുള്ള അവസരമാണ് ക്രിസ്മസ്. പുല്‍ക്കൂട്ടില്‍ വെളിപ്പെടുന്ന ദൈവസ്നേഹത്തിന്റെ പൂര്‍ണതയും ദൈവസ്നേഹത്തിലുള്ള സമ്പൂര്‍ണമായ താഴ്മയുമാണ് കാല്‍വരിയിലെ മരക്കുരിശിലും നമുക്കു കാണുവാന്‍ കഴിയുന്നത്. കാല്‍വരിയും പുല്‍ക്കൂടും പരസ്പരപൂരകമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.<br />
നാം കാണാെതപോകുന്ന കാഴ്ചകളെയും കേള്‍ക്കാതെപോകുന്ന സ്വരങ്ങളെയുംകുറിച്ചുള്ള ഒരന്വേഷണം ക്രിസ്മസ് ആവശ്യപ്പെടുന്നു. നാം കാണുന്ന നക്ഷത്രം കേവലമൊരു നക്ഷത്രം എന്നതിലുപരി, ദൈവസാന്നിദ്ധ്യമുള്ള ഇടങ്ങളിലേക്ക് നമ്മെ നയിക്കുന്ന പ്രകാശമാണെന്ന വിശ്വാസവും തിരിച്ചറിവുമാണ് പ്രധാനം. നമുക്കുചുറ്റുമുള്ള ദരിദ്രരുടെയും പീഡിതരുടെയും അനാഥരുടെയും നിരാലംബരുടെയും യാചനാശബ്ദങ്ങള്ക്കുമുമ്പില് നമ്മുടെ ഹൃദയവും മനസ്സും തുറക്കപ്പെടണം. എങ്കില്‍മാത്രമേ ക്രിസ്തു പിറക്കുന്ന പുല്‍ക്കൂടുകളുമായി നമുക്ക് മാറുവാന്‍ കഴിയൂ. പരിശുദ്ധാത്മ പുതുക്കത്തിന്റെയും ആത്മീയസന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്മസും അനുഗ്രഹപ്രദമായ ഒരു പുതുവത്സരവും ദൈവംതമ്പുരാന് നല്കട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.<br />
<br />
<a href="http://www.mathrubhumi.com/kasargod/news/3314075-local_news-kasargod.html">മാതൃഭൂമി ദിനപ്പത്രം,കൊച്ചി, 2014 ഡിസംബര്‍ 17</a><br />
<br />
</div>Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-84804473426601384992014-12-17T19:30:00.000+05:302014-12-20T19:36:25.823+05:30വിദ്യാഭ്യാസം നന്മയിലേക്ക് നയിക്കണം: പരിശുദ്ധ ബാവാ<div dir="ltr" style="text-align: left;" trbidi="on">
<br />
ദേവലോകം, ഡിസംബര്‍ 17 – <span style="color: blue;">ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിശക്തിയിലും സാമര്‍ത്ഥ്യത്തിലും മുന്നിലാണെന്നും അതോടൊപ്പം മൂല്യബോധവും അധ്വാനവും ഉണ്ടെങ്കിലെ ഉയരങ്ങളില്‍ എത്താനാവു എന്നും </span>പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ദേവലോകം ബസേലിയോസ് പബ്ലിക് സ്കൂളിന്റെ പതിനാലാം വാര്‍ഷീക ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.<span style="color: blue;">പൗരസ്ത്യ ദര്‍ശനത്തില്‍ വിജ്ഞാനം വെളിച്ചമാണെന്നും പ്രകാശത്തിന്റെ ധര്‍മ്മങ്ങളാണ് വിദ്യാസമ്പന്നര്‍ നിറവേറ്റേണ്ടതെന്നും പരിശുദ്ധ ബാവാ പറഞ്ഞു.</span><br />
<br />
മാത്യു ജോണ്‍ ഐ ആര് എസ് ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു. ഡോ റോയി മാത്യു മുത്തൂറ്റ്, ജോസഫ് അലക്സാണ്ടര്‍, സ്കൂള്‍ ബോര്‍ഡ് സെക്രട്ടറി തോമസ് ജോണ്‍ തിരുവാതുക്കല്‍, അഡ്മിനിസ്ട്രറ്റര്‍ പ്രാ സഖറിയാ ടി ഡാനിയേല്‍, പ്രിന്‍സിപ്പള്‍ റബേക്കാ ബേബി ഐപ്പ് തുടങ്ങിയവരും പ്രസംഗിച്ചു. സി.ബി എസ് ഇ പരീക്ഷയില്‍ എല്ലാ വിഷയത്തിഌം എവണ്‍ നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാനതല മത്സര വിജയികളെയും ആദരിച്ചു. ക്രിസ്തുസ് സമ്മാനമായി ഹന്നാഭവന് വൃദ്ധമന്ദിരത്തിന് ഉപകരണങ്ങള്‍ നല്കി. സ്കൂള്‍ കൊയര്‍ ആലപിച്ച ക്രിസ്തുമസ് കരോള്‍ ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. കേരള തനിമയുള്ള നസ്രാണി വേഷത്തില്‍ അണിനിരന്ന കുട്ടികളാണ് പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ചാനയിച്ചത് .സമ്മേളനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.<br />
<a href="http://catholicatenews.in/component/k2/item/3618" target="_blank">പൗരസ്ത്യ കാതോലിക്കാസന വാര്‍ത്ത</a><br />
<br /></div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-36428695591398071502014-12-14T20:10:00.000+05:302014-12-19T20:10:50.583+05:30ജീവിതം ആത്മീയതയുടെ യാത്രയാണെന്നു് തിരിച്ചറിയണം: ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: blue;">വെള്ളറട,ഡിസംബര്‍ 13 –</span> ജീവിതം ആത്മീയതയുടെ യാത്രയാണെന്നു് തിരിച്ചറിയണമെന്നു് കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ അധ്യക്ഷനും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപനുമായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത പറഞ്ഞു. ബിലീവേഴ്സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന ആത്മീയയാത്ര സമ്മേളനവും സംഗീതവിരുന്നും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തിന്മയുടെ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യന് പുതിയ ക്രമജീവിതം പടുത്തുയര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.<br />
<br />
വിവാഹമോചനങ്ങള്‍ക്കായി കേരളത്തില്‍ കുടുംബകോടതികളുടെ മുമ്പില്‍ കിലോമീറ്ററുകളോളമാണു് പരാതിക്കാര്‍ കാത്തുനില്‍ക്കുന്നതെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ബിലീവേഴ്സ് സഭാ മെത്രാപ്പോലീത്ത കെ.പി. യോഹന്നാന് പറഞ്ഞു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്കു കാരണം ആത്മീയജീവിതത്തിന്റെ അകക്കണ്ണുകള്‍ അടഞ്ഞതിനാലാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.<br />
<br />
ആത്മീയയാത്രയുടെ ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ആര്യനാട് സ്വദേശിനി ശ്രീലതയ്ക്കു നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ നെയ്യാറ്റിന്‍കര എം.എല്‍.എ: ആര്. സെല്‍വരാജ് ചടങ്ങില്‍ കൈമാറി. ദേശീയതലത്തില്‍ ഉള്‍പ്പെടെ വിവിധ കായികമത്സരങ്ങളില്‍ ജേതാവായ കീഴാറൂര്‍ സ്വദേശി എം.എസ്. ജിജീഷിന് ആത്മീയയാത്രയുടെ ഉപഹാരം നഗരസഭാ ചെയര്മാന് എസ്.എസ്. ജയകുമാര്‍ നല്കി. റൈറ്റ് റവ. ഡോ. ജോര്‍ജ് ഈപ്പന്, റവ. ഫാ. ഡോ. ഡാനിയേല്‍ ജോണ്സണ്, എ.ടി. ജോര്‍ജ് എം.എല്‍.എ, റവ. ഫാ. ജോജു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികളെക്കൊണ്ടു നിറഞ്ഞ നഗരസഭാ മൈതാനം അക്ഷരാര്‍ഥത്തില്‍ പ്രാര്‍ഥനാലയമായി.<br />
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലാണ് വെള്ളറട. </div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-58882610612544821082014-12-13T19:59:00.000+05:302014-12-19T20:01:11.190+05:30അഴിമതി മൂലം പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്നു: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന് ബാവ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0JfWzRh2R1E8NvJywi7EtTuvcg-_-a4QXJ8lfKN8_ftHCg7zbe25n3FOi8e8YkVPur35sl0USKD_K1hkhSUqGv7HpLCvmfnXz7OhPNkmaUjkunVI-bDaGf5EJj3NY73yrtfLozfZcf8Y/s1600/H.H.+Baselius+MarThoma+Paulose+II.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0JfWzRh2R1E8NvJywi7EtTuvcg-_-a4QXJ8lfKN8_ftHCg7zbe25n3FOi8e8YkVPur35sl0USKD_K1hkhSUqGv7HpLCvmfnXz7OhPNkmaUjkunVI-bDaGf5EJj3NY73yrtfLozfZcf8Y/s1600/H.H.+Baselius+MarThoma+Paulose+II.jpg" height="200" width="133" /></a></div>
<br />
<span style="color: blue;">കോട്ടയം, ഡിസംബര്‍ 12– </span> രാഷ്ട്രീയ നേതാക്കന്മാര് അഴിമതി ചെയ്തോ ഇല്ലയോ എന്നു ദൂരെനിന്നു വിലയിരുത്താനാകില്ലെന്നും എന്നാല്‍ തെളിവുകള്‍ വരുമ്പോള്‍ അവയെ തള്ളാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു. കോഴ വാങ്ങാന്‍ പാടില്ലാത്തതാണ്. വാങ്ങിയിട്ടുണ്ടെങ്കില്‍ അതു ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം ജനങ്ങള്‍ക്കു നഷ്ടമാവുകയാണ്. ഇത് ജനങ്ങളെ സ്തബ്ദരാക്കും. <br />
<br />
പ്രഖ്യാപിത മദ്യനയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകുന്നതായി തോന്നുന്നുണ്ട്. അതു പാടില്ല. മദ്യലഭ്യത കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. മദ്യനയം സംബന്ധിച്ച് സഭകൾക്കിടയിൽ ഭിന്ന അഭിപ്രായമില്ല. വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം സര്‍ക്കാര്‍ പരിഹരിക്കണമെന്നും ബാവാ പറഞ്ഞു.<br />
<br />
മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ തിരുത്തപ്പെടണമെന്നു സഭ ആഗ്രഹിക്കുന്നുണ്ട്. <br />
<br />
മലങ്കര സഭ എന്നും ഐക്യത്തെ സ്വാഗതം ചെയ്യുന്നു. പുതിയ പാത്രിയാര്‍ക്കീസ് ബാവായുടെ ഐക്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു വിവരവും സഭയ്ക്കു ലഭിച്ചിട്ടില്ല. സഭയില്‍ സമാധാനം നഷ്ടപ്പെടാന്‍ കാരണം ഓര്‍ത്തഡോക്സ് സഭയല്ല. അതുകൊണ്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് പരിശുദ്ധ പാത്രിയാര്ക്കീസാണെന്നും പരിശുദ്ധ ബാവാ പറഞ്ഞു. </div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-71351788271301361662014-12-13T19:55:00.000+05:302014-12-20T20:09:08.941+05:30 പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ സുവര്‍ണ്ണജൂബിലി ആഘോഷം ജനുവരി 4-ന് സമാപിക്കും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1lCcP_aDNqestd7V_auvwo1qi2eYxz1cNFw1YBovL0hF_km9npr0aUWXS7aLd6LpUuhuOI5lTjqfiHkjAgDUZIfSUkCh7OWQzoaLVYBCTWQ8c55NV1nweayYgVgqRpNckkCgkiqNwoxo/s1600/His+Holiness+Baselios+Geevarghese+II+Catholicos+of+the+East.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1lCcP_aDNqestd7V_auvwo1qi2eYxz1cNFw1YBovL0hF_km9npr0aUWXS7aLd6LpUuhuOI5lTjqfiHkjAgDUZIfSUkCh7OWQzoaLVYBCTWQ8c55NV1nweayYgVgqRpNckkCgkiqNwoxo/s1600/His+Holiness+Baselios+Geevarghese+II+Catholicos+of+the+East.jpg" height="320" width="228" /></a></div>
<br />
<span style="color: blue;">കോട്ടയം, ഡിസംബര്‍ 12 –</span> മലങ്കര ഓര്‍ത്തഡോക്സ് സഭയെ 34 വര്‍ഷം നയിച്ച ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ ചരമ സുവര്‍ണജൂബിലി ആചരണം 2015 ജനുവരി 4-ന് സമാപിക്കും. ഒരു വര്‍ഷക്കാലമായി നടന്നു വന്ന ചരമ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 2014 ഡിസംബര്‍ 16-ാം തീയതി കുറിച്ചി വലിയപള്ളിയില്‍വച്ച് അഖില മലങ്കര വൈദീക സമ്മേളനവും. 28-ാം തീയതി ഞായറാഴ്ച സഭയിലെ എല്ലാ പള്ളികളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ചുകൊണ്ടുള്ള സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പത്രസമ്മേളനത്തില്‍ അറിയിച്ചു.<br />
<br />
2015 ജനുവരി ഒന്ന് ഉച്ചകഴിഞ്ഞ് 2.30-ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്നും പട്ടത്വം, മാമോദീസാ, വിവാഹം എന്നി കൂദാശകള്‍ സ്വീകരിച്ചവരേയും, ആ കാലഘട്ടത്തില്‍ സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരെയും ആദരിക്കുന്ന സ്മൃതി സംഗമം നടത്തുന്നതാണ്. <br />
രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കുറിച്ചി വലിയപള്ളിയില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥയാത്ര ആറു മണിയ്ക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ എത്തിച്ചേരുന്നതും, സന്ധ്യാ പ്രാര്‍ത്ഥയ്ക്കുശേഷം ദേവലോകം കബറിങ്കലേയ്ക്ക് സംയുക്ത റാസ ഉണ്ടായിരിക്കുന്നതാണ്. <br />
<br />
മൂന്നാം തീയതി രാവിലെ 7.30-ന് പ്രഭാത നമസ്ക്കാരവും, 8.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല് കുര്‍ബ്ബാനയും, തുടര്‍ന്ന് റാസ, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. 11 മണിയ്ക്ക് ദേവലോകം അരമനയോടു ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഓഫീസ് സമുച്ചയത്തിന്റെ കൂദാശ നടത്തപ്പെടും. 11.30-ന് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും വിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം സംഘടിപ്പിക്കും. അവാര്‍ഡ് ജേതാക്കളായ അദ്ധ്യാപകരെ പ്രസ്തുത സമ്മേളനത്തില്‍ ആദരിക്കും. <br />
നാലാം തീയതി ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ചരമ സുവര്‍ണ്ണ ജൂബിലി സമാപനം നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍, മന്ത്രിമാര്‍, വിവിധ സമുദായ-രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വൈദീകട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കാാനാട്ട് അസോസിയേഷന് സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, സഭാ മാനേജിംഗ് കമ്മറ്റി മെമ്പര്‍ എ. കെ. ജോസഫ്, പെരുന്നാള്‍ കണ്‍വീനര്‍ ഫാ. ജോണ്‍ ശങ്കരത്തില്‍ എന്നിവര്‍ സംബന്ധിച്ചു.<br />
<br />
34 വര്‍ഷം കാതോലിക്കാ സ്ഥാനം ഉള്‍പ്പെടെ 51 വര്‍ഷക്കാലം മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മേല്പ്പട്ട സ്ഥാനത്ത് ഇരുന്ന് മലങ്കര സഭയുടെ വിധിനിര്‍ണ്ണായകമായ ഘട്ടത്തില്‍ സഭയെ യിച്ച മഹാനും പരിശുദ്ധുമായ പിതാവായിരുന്നു പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇദ്ദേഹത്തിന്റെ കാലത്താണ് സഭയിലെ കക്ഷിവഴക്കുകള്‍ തീര്‍ന്ന് ഇരു കൂട്ടരും യോജിച്ചത്. 1932-ല്‍ മലങ്കര സഭയില്‍ ആദ്യമായി മൂറോന്‍ കൂദാശ നിര്‍വ്വഹിച്ച പരിശുദ്ധ പിതാവ് പതിനൊന്ന് മേല്പ്പട്ടക്കാരെ വാഴിച്ചു. 1929-ല്‍ മര്‍ത്തമറിയം വനിതാ സമാജം, 1933-ല്‍ സണ്ഡേസ്കൂള് പ്രസ്ഥാനം, 1937-ല്‍ യുവജപ്രസ്ഥാനം എന്നിവ രൂപീകരിച്ചു. 1934-ല്‍ മലങ്കര സഭയുടെ ഭരണഘടന പാസാക്കി. 1935-ല്‍ കാതോലിക്കാ ദിനപിരിവ് ആരംഭിച്ചു. 1946-ല്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മലങ്കര സഭ മാസിക’ ആരംഭിച്ചു. 1951-ല്‍ ദേവലോകം അരമന, 1952-ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്നിവ സ്ഥാപിച്ചു. <br />
<span style="background-color: red;"><span style="color: #cfe2f3;">ഫോട്ടോകള്‍</span></span><br />
<a href="http://www.baseliosgeevarghese.in/?page_id=20" target="_blank">HH Baselius Geevarghese II Catholicos </a></div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-70081464314112902682014-12-08T19:49:00.000+05:302014-12-18T19:50:34.197+05:30നേതാക്കള്‍ വിനയമുള്ളവരാകണം : പരിശുദ്ധ ബാവാ<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUwRYe2r_Y9aeGJHWmpjLJS-8Wi6XfufrlsswaSQ4APACRKLRRg3_1Mb9eUyTzeV3UmuT41RjDNRsFQhPE9Tny_1pYvwbX8enu5qYMwXtO4Lvlg2T114mG5Ef-9LyQpECFtr_Q-UAIxb8/s1600/07+December+2014+HH+AUGEN+BAVA+ORMA.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUwRYe2r_Y9aeGJHWmpjLJS-8Wi6XfufrlsswaSQ4APACRKLRRg3_1Mb9eUyTzeV3UmuT41RjDNRsFQhPE9Tny_1pYvwbX8enu5qYMwXtO4Lvlg2T114mG5Ef-9LyQpECFtr_Q-UAIxb8/s1600/07+December+2014+HH+AUGEN+BAVA+ORMA.jpg" height="214" width="320" /></a></div><br />
<span style="background-color: blue;"><span style="color: #fff2cc;">പരിശുദ്ധ ബസേലിയോസ് ഔഗേന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു</span></span><br />
ദേവലോകം, ഡിസംബര്‍ 7– <br />
ആത്മീയ നേതാക്കള്‍ക്ക് അഌകരണീയമായ വിധം വിശ്വാസത്തില്‍ അടിയുറച്ച വിനയത്തിന്റെ പ്രതീകമായിരുന്നു പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായെന്ന് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ ചൂണ്ടിക്കാട്ടി. സഭയിലെ ഇരുവിഭാഗങ്ങളിലെയും അകവും പുറവും കണ്ട് കാതല്‍ അറിഞ്ഞ് സഭാ യോജിപ്പിനായി യത്നിക്കുകയും സമാധാനകാലത്ത് സഭയെ നയിക്കുകയും ചെയ്ത അതുല്യനായ ആത്മീയ പിതാവായിരുന്നു അദ്ദേഹം. പരിശുദ്ധ ഔഗേന്‍ ബാവായുടെ 39ാം ചരമവാര്‍ഷീകത്തോടനുബന്ധിച്ച് ദേവലോകം അരമന ചാപ്പലില്‍ അനുസ്മരണ പ്രഭാഷണം ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവു്. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgs0USMmcmEdQvJRyUT-SKivTYw-56QK_G5IQjRPnPFM2TVzqCaf0aTMBHmrAQcB_IwagZUr6_rWYNgfvqddEbhuwWcSSIxnljTaw6wIEA5QS_DNwNColrjo8mHvYx80Pdk_5XX6qjbgPs/s1600/His+Holiness+Moran+Mar+Baselios+Augen+I.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgs0USMmcmEdQvJRyUT-SKivTYw-56QK_G5IQjRPnPFM2TVzqCaf0aTMBHmrAQcB_IwagZUr6_rWYNgfvqddEbhuwWcSSIxnljTaw6wIEA5QS_DNwNColrjo8mHvYx80Pdk_5XX6qjbgPs/s1600/His+Holiness+Moran+Mar+Baselios+Augen+I.jpg" height="200" width="170" /></a><br />
<br />
ഡോ മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ യൂഹാനോന്‍ മാര്‍ സേവേറിയോസ്, ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ ജോഷ്വാ മാര്‍ നിക്കോദിമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ചാപ്ലെയിന്‍ ഫാ ജോണ്‍ കുര്യാക്കോസ്, അരമന മാനേജര്‍ ഫാ എം കെ കുര്യന് എന്നിവര്‍ പ്രസംഗിച്ചു.<br />
<br />
<br />
<b style="background-color: red;"><span style="color: #fce5cd;">H.H.Augen Bava Perunal Speech </span></b><br />
<br />
<iframe allowfullscreen="" frameborder="0" height="315" src="//www.youtube.com/embed/xlembLj2638" width="560"></iframe><br />
<br />
<span style="background-color: red;"><span style="color: #fce5cd;">കൂടുതല്‍ ചിത്രങ്ങള്‍</span></span><br />
<a href="http://oldphotos.marthoman.tv/?cat=13" target="_blank">old photos</a><br />
<a href="http://oldphotos.marthoman.tv/?p=417" target="_blank">oldphotos 2</a><br />
<a href="https://www.facebook.com/neworthodox" target="_blank">New-Orthodox </a><br />
വാര്‍ത്ത <a href="http://www.catholicatenews.in/component/k2/item/3583" target="_blank">ദേവലോകം</a> </div>Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com1tag:blogger.com,1999:blog-682625288430389447.post-17116542203792123502014-12-06T20:13:00.002+05:302014-12-06T20:22:38.354+05:30വി.ആര്. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ പരിശുദ്ധ ബാവാ അനുശോചിച്ചു<div dir="ltr" style="text-align: left;" trbidi="on">കൊച്ചി, 2014 ഡിസംബര്‍ 4 –<br />
ജസ്റ്റിസ് വി ആര് കൃഷ്ണയ്യരുടെ നിര്യാണത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. മനുഷ്യസ്നേഹിയായ മഹാനായ ന്യായാധിപനും ന്യായാധിപന്മാര്ക്ക് മാതൃകയുമായിരുന്നു അദ്ദേഹമെന്നും സമുദായ സൗഹാര്‍ദ്ദവും മതനിരപേക്ഷതയും പരിപാലിക്കാന്‍ യത്നിച്ച നേതാവുമായിരുന്നു അദ്ദേഹമെന്നും പ ബാവാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. <br />
</div>Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-525670329256082422014-12-06T20:08:00.001+05:302014-12-06T20:08:21.670+05:30സഭകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: blue;">കോട്ടയം, 2014 ഡിസംബര്‍ 5 –</span><br />
സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു് സഭകള്‍ സഹകരിച്ചു് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ നിര്‍ദേശിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദത്തിന്റെ 25-ആം വാര്‍ഷികം, പോള്‍ ആറാമന്‍ മാര്‍പാപ്പയും പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായും കൂടിക്കാഴ്ച നടത്തിയതിന്റെ 50-ആം വാര്‍ഷികം എന്നിവയോടനുബന്ധിച്ചു് 2014 ഡിസംബര്‍ 4നു് ദേവലോകത്തു് നടത്തിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പരിശുദ്ധ ബാവാ.<br />
<br />
<span style="color: #741b47;">ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ച നടപടി ഭാരതത്തിലെ സെന്റ് തോമസ് ക്രൈസ്തവ സമൂഹത്തിനു് നല്കിയ സമ്മാന</span>മായി കരുതാമെന്ന് ബാവാ പറഞ്ഞു. വത്തിക്കാന്‍ പ്രതിനിധി ബിഷപ് ബ്രിയന്‍ ഫാരെല്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഫാ. ഡോ. കെ.എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.<br />
<br /></div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-59851372191146271452014-12-06T19:45:00.003+05:302014-12-06T19:45:42.128+05:30മദ്യനയം പുനഃപരിശോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കേരള മദ്യനിരോധന സമിതി<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: blue;">കൊച്ചി, 2014 ഡിസംബര്‍ 5 –</span><br />
യുഡിഎഫിലെ ഘടകകക്ഷികളുടെ കൂട്ടായ ചർച്ചകൾക്കു ശേഷം ഏകകണ്ഠമായി അംഗീകരിച്ചു പ്രഖ്യാപിച്ച മദ്യനയം മദ്യമാഫിയയുടെ സമ്മർദത്തിനു വഴങ്ങി തുണിമാറുന്ന ലാഘവത്തോടെ പുനഃപരിശോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു് <b>കേരള മദ്യ നിരോധന സമിതി പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ </b>എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.<br />
<br />
നിയമനിർമാണാധികാരം നിയമനിർമാണ സഭയ്ക്കാണ്. ജനനന്മ ലക്ഷ്യമിട്ടു് പ്രഖ്യാപിച്ച മദ്യനയം കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെടുന്ന സാഹചര്യം നിർഭാഗ്യകരമാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കുന്ന നടപടി ജനാധിപത്യ ഭരണസംവിധാനത്തെ അവഹേളിക്കുന്നതിനു തുല്യമാണ്.ബാറുകൾ ബിയർ, വൈൻ പാർലറുകളാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പാതയോരങ്ങളിൽ പ്രവർത്തിച്ചുവരുന്ന അബ്കാരിസ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടണം. നിർത്തലാക്കിയ ഞായർ മദ്യവില്‍പ്പന പുനഃസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പക്ഷനക്ഷത്ര ബാറുകൾക്കു ലൈസൻസ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് എടുത്തുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.സമിതി വൈസ് പ്രസിഡന്റ് ഫാ. വർഗീസ് മുഴുത്തേറ്റ്, ട്രഷറർ ഇസാബിൻ അബ്ദുൾ കരീം, സി.സി. സാജൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.</div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-38692589856028106552014-12-06T19:42:00.001+05:302014-12-06T19:42:47.690+05:30മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തരുത്: പരിശുദ്ധ ബാവാ<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: blue;">കോട്ടയം, 2014 ഡിസംബര്‍ 5 –</span><br />
സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തരുതെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ ആവശ്യപ്പെട്ടു. <span style="color: blue;">കെസിബിസി മദ്യവിരുദ്ധസമിതി</span> സംസ്ഥാന സമ്മേളനം കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ.<br />
<br />
എതിർക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം അധികാരികൾ ഒഴിവാക്കണം. മദ്യനയത്തിൽ മാറ്റം വരുത്തിയാൽ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും ബാവാ പറഞ്ഞു. മദ്യനയം അട്ടിമറിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. മദ്യനയത്തിൽവന്ന മാറ്റത്തിന്റെ ആശ്വാസത്തിലായിരുന്നു നമ്മൾ. എന്നാൽ, ഭരണകൂടം പഴയ നടപടികളിലേക്കു തിരിച്ചുപോകാനാണു ശ്രമിക്കുന്നത്.<br />
<br />
മനുഷ്യനെ നിത്യനാശത്തിലേക്കു തള്ളിവിടുന്നതിനു സർക്കാർ ഒത്താശ ചെയ്യുന്നതു ദുഃഖകരമാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു. കാതോലിക്കാ ബാവാ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.<br />
<br />
ആർക്കുവേണ്ടിയാണ് ഇനിയും കേരളജനതയെ മദ്യത്തിന് അടിമയാക്കുന്നതെന്ന് ഉത്തരം നല്കാൻ കഴിയുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ കേരളത്തിന്റെ മുഖം വികൃതമാകുമെന്നതിൽ സംശയമില്ലെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. മദ്യനയത്തിൽ നിന്നു പിന്നോട്ടുപോയാൽ സർക്കാർ ദുഃഖിക്കേണ്ടിവരുമെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ മാർ റെമജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.<br />
<br />
മദ്യനയത്തിൽനിന്നു പിന്നോക്കം പോകുന്നതിൽ പ്രതിഷേധിച്ചു 15 ക്രൈസ്തവ ബിഷപ്പുമാരുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു സമീപം പ്രഭാത സവാരി നടത്തുമെന്നു<span style="color: blue;"> </span><i><span style="color: blue;">സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി</span> </i>പ്രസിഡന്റ് ബിഷപ് ഡോ. തോമസ് കെ. ഉമ്മൻ അറിയിച്ചു.പ്രഭാത സവാരിയിൽ വൈദികർ, സന്യസ്തർ തുടങ്ങി നൂറുകണക്കിനു പേർ പങ്കെടുക്കും. കവലയിൽ ഇറങ്ങിയശേഷം പുതുപ്പള്ളി പാലത്തിൽനിന്നു 10 മിനിറ്റ് പ്രാർഥിക്കും. ഈ മാസം18ന് ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.<br />
<br />
മദ്യം എന്ന സാമൂഹ്യതിന്മയിൽനിന്നു സർക്കാർ പിൻമാറുന്നില്ലെങ്കിൽ സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസ സമരം നടത്തുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വൈസ് ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.<br />
<br />
മദ്യവിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, എഫ്.എം. ലാസർ, ജയിംസ് മുട്ടയ്ക്കൽ, ആന്റണി ജേക്കബ് ചാവറ, യോഹന്നാൻ ആന്റണി, കെ.ജെ. പൗലോസ്, സണ്ണി പായിക്കാട്ട്, ഫാ. പോൾ കാരാച്ചിറ, സിസ്റ്റർ ആനീസ് തോട്ടപ്പള്ളിൽ, ഫാ.തോമസ് തൈത്തോട്ടം, ഫാ.ജോൺ അരീക്കൽ, ഫാ.എഡ്വേർഡ് പുത്തൻപുരയ്ക്കൽ, സേവ്യർ പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.<br />
<br />
രാവിലെ നടന്ന പ്രതിനിധി സമ്മേളനം ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റോം മാർത്തോമ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചിലർ മദ്യത്തെ അനുകൂലിക്കുന്നത് അദ്ഭുതമാണ്. ഈ വർഷം അവസാനം മദ്യവ്യാപാരത്തിന് അവസാനം വരുത്തണം. 2015 ജനുവരി ഒന്നു മുതൽ ലഹരി ഉപയോഗിക്കാത്ത നാടാണെന്നു പറയാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.<br />
<br />
സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് ഡോ.തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ജോയിക്കുട്ടി ലൂക്കോസ്, വി.ഡി. രാജു, എം.ഡി. റാഫേൽ, മത്തായി മരുതൂർ, ഫാ. ആന്റണി അറയ്ക്കൽ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ലിസി ജോസ്, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.</div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-35932780314907002842014-12-06T19:14:00.001+05:302014-12-06T19:14:16.683+05:30ഓര്‍ത്തഡോക്സ് - കത്തോലിക്കാ പൊതുധാരണകള്‍ മഹത്തരം : ആർച്ച് ബിഷപ് ഡോ.ബ്രയാൻ ഫാരൽ<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: blue;"><span style="color: #cfe2f3;">അജപാലനപരമായ സഹകരണം പഠനവിഷയമാക്കും</span></span><br />
<span style="color: blue;">കോട്ടയം, 2014 ഡിസംബര്‍ 5 –</span><br />
മലങ്കര ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിൽ സഭൈക്യരംഗത്ത് എത്തിച്ചേർന്നിട്ടുള്ള ഔദ്യോഗിക പൊതുധാരണകൾ മഹത്തരമാണന്നു സഭൈക്യത്തിനായുളള വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറി ആർച്ച്ബിഷപ് ഡോ.ബ്രയാൻ ഫാരൽ.<br />
<br />
ബസേലിയോസ് ഔഗേൻ കാതോലിക്കാ ബാവ, പോൾ ആറാമൻ മാർപാപ്പയെ മുംബൈയിൽ സന്ദർശിച്ചു സഭകൾ തമ്മിലുള്ള ഔദ്യോഗിക ബന്ധങ്ങൾക്ക് ആരംഭം കുറിച്ചതിന്റെ 50-ാം വാർഷികവും ദൈവശാസ്ത്ര ചർച്ചകളുടെ 25-ാം വാർഷികവും അനുസ്മരിച്ചു് ദേവലോകം അരമനയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. കത്തോലിക്കാസഭയും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിൽ സഭൈക്യത്തിനായുളള ഔദ്യോഗിക ദൈവശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.<br />
<br />
ക്രിസ്തുവിജ്ഞാനീയം, കൂദാശകളുടെ പങ്കുവയ്ക്കൽ, ദേവാലയങ്ങളും സെമിത്തേരികളും പങ്കുവയ്ക്കൽ എന്നിവ സംബന്ധിച്ച പൊതുധാരണകൾ ഇനിയുളള ചർച്ചയ്ക്ക് അടിസ്ഥാനമാകുമെന്ന് ആർച്ച്ബിഷപ് ഫാരൽ പ്രത്യാശ പ്രകടിപ്പിച്ചു.<br />
<br />
25 വർഷം സഭൈക്യ ചർച്ചകൾക്കു നേതൃത്വം നല്കിയ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവ, മാത്യൂസ് ദ്വിതീയൻ ബാവ, ദിദിമോസ് ബാവ, ഇപ്പോഴത്തെ പൗലോസ് ദ്വിതീയൻ ബാവാ, പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കത്തോലിക്കാ സഭയിലെ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി, ബിഷപ് ഡോ.പാട്രിക് ഡിസൂസ എന്നിവരെ അനുസ്മരിച്ച് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ പ്രസംഗിച്ചു.<br />
<br />
പശ്ചിമേഷ്യയിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്ന വംശ മതന്യൂ നപക്ഷങ്ങളോടു സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരെ പ്രാർഥനയും പിന്തുണയും അറിയിക്കും.<br />
<br />
മതങ്ങൾ തമ്മിലുളള സ ഹവർത്തിത്വവും സൗഹാർദവും സഭകൾ തമ്മിലുളള അജപാലന പരമായ സഹകരണവും പഠനവിഷയമാക്കാൻ സമിതി നിർദേശിച്ചു.<br />
<br />
രണ്ടു ദിവസമായി മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന എക്യുമെനിക്കൽ ഡയലോഗിൽ കത്തോലിക്കാസഭയിൽനിന്ന് ആർച്ച്ബിഷപ്പുമാരായ ഡോ. ബ്രയാൻ ഫാരൽ, മാർ ജോസഫ് പവ്വത്തിൽ, മാർ മാത്യു മൂലക്കാട്ടിൽ, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഡോ.സേവ്യർ കൂടപ്പുഴ, റവ.ഡോ.ജേക്കബ് തെക്കേപ്പറമ്പിൽ, റവ.ഡോ.അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ.ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, മോൺ. ഗബ്രിയേൽ ക്യുക്കേ, മലങ്കര ഓർത്തഡോക്സ് സഭയിൽനിന്ന് യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, മാത്യൂസ് മാർ തീമോത്തിയോസ്, ഗീവർഗീസ് മാർ യൂലിയോസ്, റവ.ഡോ.കെ.എം. ജോർജ്, ഫാ.ജോൺ ഏബ്രഹാം കോനാട്ട്, റവ.ഡോ. ബേബി വർഗീസ്, ഫാ.ഏബ്രഹാം തോമസ്, റവ.ഡോ.ടി.ഐ. വർഗീസ്, റവ.ഡോ.റജി മാത്യു, റവ.ഡോ. ജോസ് ജോൺ, റവ.ഡോ.ഒ. തോമസ് എന്നിവർ പങ്കെടുത്തു. റവ.ഡോ.സേവ്യർ കൂടപ്പുഴ, റവ.ഡോ.അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ.ടി.ഐ. വർഗീസ്, റവ.ഡോ. ഒ. തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.</div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-48963555245842966932014-12-04T19:50:00.000+05:302014-12-06T19:56:35.271+05:30സമഭാവന കൈവിടരുത്: പരിശുദ്ധ കാതോലിക്കാ ബാവാ<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="color: blue;">കോട്ടയം, 2014 ഡിസംബര്‍ 3 – </span><br />
നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ ദർശനം കൈവിടാതെ എല്ലാ ജനവിഭാഗങ്ങളെയും സമഭാവനയോടെ കാണാനുള്ള ഹൃദയവിശാലത നേതാക്കൾക്കുണ്ടാകണമെന്ന് <span style="color: blue;">പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ </span>ഉദ്ബോധിപ്പിച്ചു. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുടെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചരണപൊതുയോഗത്തിലെ പ്രസംഗം ജനങ്ങളെ ഭിന്നിപ്പിക്കുന്നതായതിനാൽ അപലപനീയവും അപകടകരവുമാണ്.<br />
<br />
മതേതരത്വത്തിൽ ലോകത്തിന് അനുകരിക്കാവുന്ന മഹനീയ പാരമ്പര്യമാണ് നമുക്കുള്ളതെന്ന് മറക്കരുതെന്നും അതു പിന്തുടരാനുള്ള ബാധ്യത ഇൗ തലമുറ ഏറ്റെടുക്കണമെന്നും ബാവാ പറഞ്ഞു. ഡല്‍ഹിയിലെ തഹിര്പുരിലുള്ള ദില്‍ഷാദ് ഗാര്‍ഡനിലെ റോമന്‍ കത്തോലിക്കാ പള്ളി (ഡിസംബര്‍ ഒന്നാംതീയതി തിങ്കളാഴ്ച പുലര്‍ച്ചെ) കത്തിനശിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ബാവാ പറഞ്ഞു. <br />
<br />
കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ഡൽഹിയിലെ പൊതുയോഗത്തിൽ നടത്തിയ വിവാദ പ്രസംഗത്തില്‍ ഇന്ത്യയിലെ ജനങ്ങളെ രണ്ടായി വേർതിരിക്കുകയും ഒരുകൂട്ടർ രാമന്റെ സന്തതികളും മറ്റുള്ളവർ ജാരസന്തതികളുമാണെന്നും പറഞ്ഞിരുന്നു. </div>
Anonymoushttp://www.blogger.com/profile/05996227317501730171noreply@blogger.com0tag:blogger.com,1999:blog-682625288430389447.post-31393803719662361242013-04-03T20:03:00.003+05:302013-04-03T20:03:44.141+05:30പിറവം പള്ളി: വികാരി സ്ഥാനത്തിനടുത്ത കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഫാ. വട്ടക്കാട്ടിലിനെ തടയാനാവില്ലെന്നു് പള്ളിക്കോടതി വിധി<div dir="ltr" style="text-align: left;" trbidi="on"><br />
കൊച്ചി, ഏപ്രില്‍ 2: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി വികാരി ഫാ. സഖറിയാ വട്ടക്കാട്ടില്‍ പള്ളിയിൽ പ്രവേശിക്കുന്നതോ വിശുദ്ധ കുര്‍ബാന നടത്തുന്നതോ വികാരി എന്ന നിലയിൽ പ്രവര്‍ത്തിക്കുന്നതോ തടയുവാൻ പാടില്ലെന്ന് പള്ളിക്കോടതി ഉത്തരവായി. ഫാദര്‍ സ്കറിയ വട്ടക്കാട്ടില്‍ പിറവം സൈന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ വികാരി ആയി പ്രവര്‍ത്തിക്കുന്നതിനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് തടയുന്നതില്‍ നിന്നു് പോലീസ് സംരക്ഷണം നല്‍കണമെന്ന് അവശ്യപെട്ടു് അദ്ദേഹം ജില്ലാ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണു് വിധി.<br />
<br />
<div style="background-color: #fff2cc;">കൊച്ചി,ഏപ്രില്‍ 3: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയുടെ വിധി നടത്തിപ്പു് ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. അന്ത്യോക്യന്‍ യാക്കോബായ വിഭാഗം അഭിഭാഷകര്‍ ഹാജരാകാഞ്ഞതിനാലാണ് മാറ്റിയത്.</div><div style="background-color: red; color: #fff2cc;"><br />
</div><div style="background-color: red; color: #fff2cc;">കൊച്ചി,ഏപ്രില്‍ 3: കോലഞ്ചേരി പള്ളി കേസ് മെയ് 29 ലേക്ക് മാറ്റി</div><br />
</div>Unknownnoreply@blogger.com0tag:blogger.com,1999:blog-682625288430389447.post-42124083019476319662013-04-03T18:08:00.002+05:302013-04-03T18:12:30.513+05:30ഫ്രാന്‍സിസ് പാപ്പായുടെ ജയിലിലെ ബലി വിമോചനത്തിന്റെ പെസഹാ<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL20rAMQ37jfdq5VkEL_KWr7svfvcFmAtuzAFyWK7m2A4qrMBt2h6cy3_t_aC3qaLxavZWBNDa_483eXv-Fm7-5jxWDO6Mikud4J0xSg7TLrvxUGEFWTnKnBhq4L3EPxT0t963dj0nyxEz/s1600/pope+francis+washing+feet.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL20rAMQ37jfdq5VkEL_KWr7svfvcFmAtuzAFyWK7m2A4qrMBt2h6cy3_t_aC3qaLxavZWBNDa_483eXv-Fm7-5jxWDO6Mikud4J0xSg7TLrvxUGEFWTnKnBhq4L3EPxT0t963dj0nyxEz/s400/pope+francis+washing+feet.jpg" width="400" /></a></div><span id="goog_544172990"></span><span id="goog_544172991"></span><br />
റോം, മാര്‍ച്ച് 29 2013: <span style="color: #0b5394;">(പെസഹാ വ്യാഴാഴ്ച പാദക്ഷാളനകര്‍മ്മവും തിരുവത്താഴപൂജയും റോമാ മാര്‍പാപ്പാ ഫ്രാന്‍സ്സിസ് റോമിലുള്ള ‘കാസാ ദേല് മാര്‍മോ’ എന്ന യുവജനങ്ങള്‍ക്കായുള്ള ജയിലിലാണ് നടത്തിയത്. പാപ്പ നല്കിയ സന്ദേശവും ജയില്‍വാസികളുമായുള്ള സംഭാഷണവും ചുവടെ ചേര്‍ക്കുന്നു. ചിന്തകള്‍ പങ്കുവച്ചശേഷം പാപ്പാ അവരില്‍ പന്ത്രണ്ടുപേരുടെ കാലുകഴുകി ചുംമ്പിച്ചുകൊണ്ട് ക്രിസ്തു സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും പാരമ്യം പ്രകടമാക്കി.)</span><br />
<br />
<div style="color: blue;">ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകഴുകിയ സംഭവം ഹൃദയസ്പര്‍ശിയാണ്. ശിഷ്യന്മാര്ക്ക് അതിന്റെ പൊരുള്‍ ഉടനെ പിടുത്തം കിട്ടിയില്ല. അതുകൊണ്ടാണ് പന്ത്രണ്ടു പേരില്‍ ഒരാളായ പത്രോസ് അതിനു വിസമ്മതിച്ചത്. “എന്ത്!? കര്‍ത്താവേ, അങ്ങ് എന്റെ കാലുകഴുകുകയോ?”</div><div style="color: blue;">അപ്പോള്‍ യേശു പറഞ്ഞു. “ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല. എന്നാല്‍ പിന്നീട് അറിയും.” പത്രോസ് പറഞ്ഞു. “കര്‍ത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദം കഴുകരുത്.” അപ്പോള്‍ ക്രിസ്തു പറഞ്ഞു. “പത്രോസേ, ഞാന്‍ നിന്റെ പാദം കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നില്‍ യാതൊരു പങ്കുമില്ല.”</div><div style="color: blue;"><br />
</div><div style="color: blue;">അപ്പോള്‍ പത്രോസ് പറഞ്ഞു, “അങ്ങനെയെങ്കില്‍ അങ്ങ് എന്റെ പാദങ്ങള്‍ മാത്രമല്ല. എന്നെ പൂര്‍ണ്ണമായും കഴുകിയാലും.”</div><div style="color: blue;"><br />
</div><div style="color: blue;">“നിങ്ങള്‍ എന്നെ ഗുരുവും നാഥനും എന്നു വിളിക്കുന്നു. ഞാന്‍ അങ്ങനെ തന്നെയാണ്. ഗുരുവും നാഥനുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും അന്വോന്യം പാദങ്ങള്‍ കഴുകണം. ഞാന്‍ നിങ്ങള്‍ക്കീ മാതൃക തരുന്നു. നിങ്ങളും അതുപോലെ ചെയ്യുവിന്‍.” (യോഹ. 13, 6).</div><br />
ക്രിസ്തു കാണിച്ച മാതൃക മഹനീയമാണ്. അവിടുന്ന് വലിയവനായിരുന്നിട്ടും ദാസന്റെ രൂപമണിയുന്നു. അവിടുന്ന് കാലുകഴുകിക്കൊണ്ട് പഠിപ്പിക്കുന്നത്, നാമും ജീവിതത്തില്‍ മറ്റുള്ളവരുടെ സേവനത്തിനും സഹായത്തിനും സന്നദ്ധരായിരിക്കണമെന്നാണ്.<br />
<br />
കാലുകഴുകല്‍ പ്രതീകാത്മകമായ പ്രവര്‍ത്തിയും സ്നേഹത്തിന്റെയും സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകവുമാണ്. ക്രിസ്തു തന്റെ ശിഷ്യരോടു കാണിച്ച ഈ സ്നേഹ ശുശ്രൂഷയുടെ മാതൃകയ്ക്ക് നമ്മുടെ ജീവിതങ്ങളില്‍ പ്രസക്തിയുണ്ട്. നാം അന്വോന്യം സഹായിക്കുകയും ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും വേണമെന്നാണ് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത്. അതു നാം മാനിക്കുകയും ഹൃദയപൂര്‍വ്വം അനുദിന ജീവിതത്തില്‍ പാലിക്കുകയും വേണം. അപരനെ, സഹോദരനെ സഹായിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തവുമാണ്.<br />
<br />
വൈദികനും മെത്രാനുമെന്ന നിലയില്‍ നിങ്ങളെ സേവിക്കുക എന്റെ ഉത്തരവാദിത്തമാണ്. അത് എന്റെ ഹൃദയത്തില്‍നിന്നും ഉതിരുന്ന സ്നേഹമാണ്. ഈ സേവനവും സ്നേഹവും എന്നും ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ക്രിസ്തുവാണ് ഇത് എന്നെ പഠിപ്പിച്ചത്. ഇത് നിങ്ങള്‍ക്കും സാധിക്കും. പരസ്പരം സ്നേഹിക്കുക, സഹായിക്കുക, ശുശ്രൂഷിക്കുക. സ്നേഹത്തിന്റെ കൂട്ടായ്മയിലും പരസ്പര സഹായത്തിലുമാണ് ജീവിത വിജയം നേടാനാകുന്നത്. നാം ഇന്ന് കാലുകഴുകല്‍ ശുശ്രൂഷയില്‍ പങ്കുചേരുമ്പോള്‍ തീരുമാനിച്ചുറക്കാം - ജീവിതത്തില്‍ ഞാന്‍ അപരനെ, എന്റെ അയല്‍ക്കാരനെ സ്നേഹിക്കും ശുശ്രൂഷിക്കും. ക്രിസ്തു കാണിച്ചുതന്ന സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും ഈ മാതൃക നാം പാലിക്കേണ്ടതാണ്. കാരണം ക്രിസ്തു ഈ മന്നില്‍ ആഗതനായത് സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും, തന്റെ ജീവന് ലോക രക്ഷയ്ക്കുവേണ്ടി ബലിയായി അര്‍പ്പിക്കുവാനുമാണ്.<br />
.......................................................<br />
യുവാവായ ജയില്‍വാസിയുടെ പാപ്പായോടുള്ള ചോദ്യം :<br />
“പാപ്പാ, അങ്ങ് ഞങ്ങളുടെ പക്കല്‍ വന്നതിന് നന്ദി. എന്നാല്‍ ഒരു കാര്യം മാത്രം അറിയണം. എന്തിനാണ് അങ്ങ് ഞങ്ങളുടെ പക്കല്‍, ഈ ജയിലില്‍ വന്നത്?”<br />
<br />
പാപ്പായുടെ മറുപടി :<br />
“കൊള്ളാം, നല്ല ചോദ്യം. ചോദ്യത്തിനു നന്ദി!”<br />
“നിങ്ങളുടെ പക്കല്‍ വരാനുള്ള ആഗ്രഹം വളരെ ഹൃദ്യമാണ്. ഈ വരവ് എന്നെ കൂടുതല്‍ എളിമപ്പെടുത്തുന്നു. മെത്രാന് എങ്ങനെ ശുശ്രൂഷകനാകാമെന്ന് അതെന്നെ പഠിപ്പിക്കുന്നു.<br />
ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് ചോദിച്ചു, എവിടെയാണ് എന്റെ സന്ദര്‍ശനം ഏറെ ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്നവരുള്ളതെന്ന്. ‘കാസാ ദേല് മാര്‍മോ’ എന്നവര്‍ പറഞ്ഞു.<br />
അവര്‍ പറഞ്ഞതനുസ്സരിച്ചാണ് ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ തീരുമാനം, ജയിലിലായിരിക്കുന്ന യുവജനങ്ങളായ നിങ്ങളെ സന്ദര്‍ശിക്കാനുള്ള തീരുമാനം എന്റെ ഹൃദയത്തില്‍ ഉതിര്‍ന്നതാണ്. ഹൃദയത്തില്‍ വിരിയുന്ന ചിന്തകള്‍ക്ക് വലിയ വിവരണം വേണ്ടല്ലോ. അത് ബോധ്യവും വ്യക്തവുമാണ്. നന്ദി!”<br />
“ഞാന്‍ യാത്ര പറയുകയാണ്. ഉരിക്കല്‍ക്കൂടി നന്ദി! ധൈര്യമായിരിക്കുക. പ്രത്യാശ കൈവെടിയരുത്. മുന്നോട്ടു പോവുക. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്!” <br />
<a href="http://ml.radiovaticana.va/news/2013/03/31/%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE_%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B4%BF%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%86_%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AC%E0%B4%B2%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%AE%E0%B5%8B%E0%B4%9A%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%86_%E0%B4%AA%E0%B5%86%E0%B4%B8%E0%B4%B9%E0%B4%BE/in4-678573" target="_blank">വത്തിക്കാന്‍ റേഡിയോ</a>യോടു് കടപ്പാടു്<br />
Photo : Pope Francis washing the feet of the young prisners in Casa del Marmo in Rome, the juvenile delinquent home 10 kms. off Vatican<br />
<br />
</div>Unknownnoreply@blogger.com0tag:blogger.com,1999:blog-682625288430389447.post-79307732771788243692013-03-30T20:10:00.001+05:302013-03-30T20:10:36.813+05:30പീഡിതരുടെ കഷ്ടപ്പാടില്‍ പങ്കാളിയാകുക: റോമാ മാര്‍പാപ്പ<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3Id_s7lY1wcW0YiZe-XMkH_Fl26NYMnHUhkPvFbGG8sCyuwZGyvVT7Yjr3oMEb7VaIzZfTBOn-ep2ucnFwXRacZy7JpkjmXRVCmT8NQ07jwGhKxKTqGhZMy0sZ5FxYLWCUPqojkUHObAU/s1600/Roman+Pope+francis-I+Maundy+Thursday.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="280" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3Id_s7lY1wcW0YiZe-XMkH_Fl26NYMnHUhkPvFbGG8sCyuwZGyvVT7Yjr3oMEb7VaIzZfTBOn-ep2ucnFwXRacZy7JpkjmXRVCmT8NQ07jwGhKxKTqGhZMy0sZ5FxYLWCUPqojkUHObAU/s400/Roman+Pope+francis-I+Maundy+Thursday.jpg" width="400" /></a></div><br />
<b>വത്തിക്കാന്‍ നഗരം, മാര്‍ച്ച് 29: </b>പാവങ്ങളെയും കഷ്ടപ്പെടുന്നവരെയും സഹായിക്കാന്‍ പുരോഹിതന്മാരെ റോമായുടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സഭാശ്രേണിയിലെ ഉയര്‍ച്ചയില്‍ മാത്രം ശ്രദ്ധിച്ചു സഭാപ്രവര്‍ത്തനങ്ങളുടെ മാനേജര്‍മാരായിരിക്കാതെ പുറത്തുപോയി പീഡിതരുടെ കഷ്ടപ്പാടില്‍ പങ്കാളിയാകാന്‍ പെസഹാവ്യാഴ ശുശ്രൂഷകളില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രസംഗിക്കവേ മാര്‍പാപ്പ ആവശ്യപ്പെട്ടു.<br />
<br />
റോമിനു പുറത്തുള്ള ഒരു ജയിലിലെ 12 ചെറുപ്പക്കാരുടെ കാല്‍കഴുകി ചുംബിച്ചാണു മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചത്. പതിവിനു വിരുദ്ധമായി റോമിനു പുറത്ത് വടക്കു പടിഞ്ഞാറന്‍ റോമിലെ ബാലതടവുകാരെ പാര്‍പ്പിച്ചിരിയ്ക്കുന്ന കാസല്‍ ഡെല്‍ മര്‍മോ ജയിലില്‍ ആണു് പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയതു്. 14-നും 21-നും ഇടയിലുള്ള കുറ്റം ചെയ്ത് ജയിലില്‍ കഴിയുന്ന കുറ്റവാളികളായ ചെറുപ്പക്കാരെയാണ് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്തത്. സാധാരണ വത്തിക്കാനിലോ റോമിലെ ഏതെങ്കിലും ബസിലിക്കയിലോ ആയിരുന്നു മുന്‍ഗാമികള്‍ ശുശ്രൂഷ നടത്തിവന്നത്. <br />
<br />
<div style="background-color: red; color: #fff2cc;"><b>പാരമ്പര്യങ്ങള്‍ മാറ്റിവച്ച് റോമാ മാര്‍ പാപ്പ സ്ത്രീകളുടെയും കാല്‍കഴുകി ചുംബിച്ചു </b></div><br />
പെസഹ വ്യാഴത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ ആചാരങ്ങളെയും പാരമ്പര്യങ്ങളെയുമൊക്കെ മറികടന്ന് പുതിയ റോമാ മാര്‍പാപ്പ പെസഹാ നാളില്‍ രണ്ടു യുവതികളടക്കമുള്ളവടെ കാല്‍കഴുകി ചുംബിച്ചു. റോമിലെ കാസല്‍ മര്‍മോ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ (ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍) കഴിയുന്ന14 മുതല്‍ 21 വയസ് പ്രായമുള്ളവരുടെ കാലുകളാണ് ചടങ്ങുകളുടെ ഭാഗമായി അദ്ദേഹം കഴുകുകയും ചുംബിക്കുകയും ചെയ്തത്, ഇക്കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ സെര്‍ബിയന്‍ മുസ്ലീം തടവുകാരിയും, രണ്ടാമത്തെ യുവതി ഇറ്റാലിയന്‍ കത്തോലിക്കാ വിശ്വാസിയുമായിരുന്നു. സെര്‍ബിയന്‍ മുസ് ലിം തടവുകാരിയുടെ കാല് കഴുകി ചുംബിച്ചു.<br />
<br />
ഇതിനു മുന്‍പ് മാര്‍പാപ്പമാര്‍ വനിതകളുടെ കാല് കഴുകി ചുംബിയ്ക്കാറില്ല.റോമന്‍ കത്തോലിക്കാ ചരിത്രത്തില്‍ ആദ്യമായാണ് ഈ സംഭവമെന്നു് വത്തിക്കാന്‍ അറിയിച്ചു. പന്ത്രണ്ടു് ശിഷ്യന്മാര്ക്കു് ക്രിസ്തു കാല് കഴുകി കൊടുത്തിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യ ഗണത്തില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്തുക പതിവുണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ പുതിയ പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്. <br />
<br />
ഇതൊരു അടയാളമാണ്, കാല് കഴുകുന്നതിലൂടെ നിങ്ങളുടെ സേവകനാണ് ഞാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്- ദുര്‍ഗുണ പരിഹാര പാഠശാലയിലെ അന്തേവാസികളോട് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനാണ് യേശു ഈ പ്രവൃത്തിയിലൂടെ നമ്മെ പഠിപ്പിച്ചത്. ഞാന്‍ അതാണ് ചെയ്യുന്നത്. ഞാന്‍ എന്റെ ഹൃദയത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. കാരണം ഇത് എന്റെ ഉത്തരവാദിത്വമാണ്. ബിഷപ്പ്, പുരോഹിതന് എന്നീ നിലയില്‍ ഉള്ള തന്റെ കര്‍ത്തവ്യമാണ് - അദ്ദേഹം പറഞ്ഞു. 76-കാരനായ പാപ്പ തറയില്‍ മുട്ടുകുത്തി വെള്ളി മൊന്തയില്‍ നിന്നും വെള്ളം എടുത്ത് സ്ത്രീയും പുരുഷനും കറുത്തവരും വെളുത്തവരും ഉള്‍പ്പെടുന്ന 12 പേരുടെ കാലുകള്‍ കഴുകി തുടച്ചശേഷം മുട്ടില്‍ നിന്ന് അവരുടെ കാലുകള്‍ ചുംബിച്ച വീഡിയോ വത്തിക്കാന്‍ പുറത്തിറക്കി. <br />
<br />
കത്തോലിക്കാ സഭ പാവങ്ങള്‍ക്കൊപ്പമായിരിക്കണമെന്നും ആര്‍ഭാഡങ്ങള്‍ അധികം പാടില്ലെന്നതുമുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ നേരത്തേ തന്നെ പോപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കീഴ്വഴക്കങ്ങള് തെറ്റിച്ചുകൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷകള്‍ കൂടി ചെയ്തതോടെ യാഥാസ്ഥിതികരായ പുരോഹിതര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ലോകത്താകമാനം അദ്ദേഹത്തിന്റെ രീതികള്‍ക്ക് വലിയ സ്വീകാര്യതയും ലഭിയ്ക്കുന്നുണ്ട്.വന്‍പ്രാധാന്യത്തോടെയാണ് പാപ്പയുടെ കാല്‍കഴുകല്‍ വാര്‍ത്ത് ലോകത്താകമാനം പ്രചരിക്കുന്നത്. വിവിധ മതത്തില്‍പ്പെട്ടവരെയും സ്ത്രീകളെയും കാല് കഴുകല്‍ ശുശ്രൂഷയ്ക്ക് തിരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനം നടക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഈ നടപടിയെ ഒരു വിഭാഗം സ്വാഗതം ചെയ്യുന്നുമുണ്ട്. <br />
<br />
അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ ആര്‍ച്ച് ബിഷപ്പായിരിക്കുമ്പോഴും പെസഹ ശുശ്രൂഷയ്ക്ക് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത് ജയിലോ ആശുപത്രിയോ വൃദ്ധഭവനമോ ആയിരുന്നു. ക്രൂശുമരണത്തിനു മുമ്പ് അന്ത്യഅത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്മ പുതുക്കുന്നതാണ് കാല്‍കഴുകല്‍ ശുശ്രൂഷ.</div>Unknownnoreply@blogger.com0tag:blogger.com,1999:blog-682625288430389447.post-60254575754479279472013-03-29T19:19:00.000+05:302013-04-03T20:18:13.268+05:30കാര്‍മികനും വിശ്വാസികളും ആരാധനയെ അനുഭവമാക്കണം: പൗരസ്ത്യ ബാവാ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<br /></div>
<b>കോട്ടയം: </b>യേശുവിന്റെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും സജീവമായ പുനരാവിഷ്ക്കാരമായ ആരാധനയില്‍ കാര്‍മികനും വിശ്വാസികളും അനുഭവമുള്ളവരായി തീരണമെന്ന് ആകമാന ഓര്‍ത്തഡോക്സ് പൗരസ്ത്യ സുറിയാനി സഭയുടെ പരമാചാര്യനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു. 2013 മാര്‍ച്ച് 28നു് പെസഹാ വ്യാഴാഴ്ച കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രസംഗിക്കുകയായിരുന്നു ബാവാ.<br />
അടിമ ഉടമയുടെ കാല് കഴുകിയിരുന്ന പതിവിന് വിരുദ്ധമായി ഗുരു ശിഷ്യന്മാരുടെ കാല് കഴുകി വിയനത്തിന്റെ പാഠം പകര്‍ന്നു. കൌമാര പ്രായത്തില്‍ കഴുകപ്പെടാന്‍ ആത്മീയ ഗുരുവായ പൌലോസ് മാര്‍ സേവേറിയോസ് തിരുമേനി നടത്തിയ കാല്‍കഴുകല്‍, ശുശ്രൂഷാ വേളയില്‍ ലഭിച്ച വിളി സ്മരിക്കാറുള്ള പരിശുദ്ധ കാതോലിക്കാ ബാവാ ഒരു വൈദീകനും 11 കുട്ടികളും അടങ്ങുന്ന ശിഷ്യന്മാരുടെ കാല് കഴുകി. ഫാ. ഡോ.എം.പി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വൈദീക സെമിനാരി ഗായകസംഘം ഗാനം ആലപിച്ചു.<br />
<br />
യേശുക്രിസ്തു കുരിശു മരണത്തിന് തലേദിവസം ശിഷ്യന്മാരോടൊപ്പം മര്‍ക്കോസിന്റെ മാളികയില്‍ അന്ത്യഅത്താഴം കഴിക്കുന്നതിന് മുന്‍പ് വിനയത്തിന്റെയും, ലാളിത്യത്തിന്റെയും പ്രതീകമായി ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ അനുസ്മരണമായിട്ടാണ് അപ്പോസ്തോല പിന്‍ഗാമികള്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.<br />
<div style="background-color: #b45f06; color: #fce5cd;">
<b>പൗരസ്ത്യ ബാവായുടെ കാല്‍കഴുകല്‍ ശുശ്രൂഷ ഗുരു സ്മരണയില്‍ </b></div>
<br />
പെസഹാ വ്യാഴാഴ്ച്ചയായ 2013 മാര്‍ച്ച് 28-ന് ഉച്ചകഴിഞ്ഞ് 2.30-ന് അപൂര്‍വമായ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കാണ് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ സാക്ഷ്യം വഹിച്ചത്. പതിവിനു് വിരുദ്ധമായി വൈദികര്ക്കു് പകരം ഇടവകയിലെ 11 ബാലന്മാരുടെ കാലുകള്‍ കഴുകിയാണു് ആകമാന ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാചാര്യന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ശുശ്രൂഷ നിര്‍വഹിച്ചത്.<br />
പരിശുദ്ധ ബാവാ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഒരു വൈദികനൊപ്പം 11 ബാലന്മാരെ കാല്‍കഴുകലിനു തിരഞ്ഞെടുത്തത്. ഇതിനു പിന്നില്‍ തന്നെ ആത്മീയ ജീവിതത്തോട് അടുപ്പിച്ച കഥ ബാവായ്ക്ക് പറയാനുണ്ട്. “എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആ അനുഭവം. ആ വര്‍ഷം ഇടവകയായ പഴഞ്ഞി പള്ളിയില്‍ ഹാശാ ആഴ്ചയിലെ നടത്തിയത് പൌലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. പെസഹാ വ്യാഴം വന്നു. രാവിലെ കുര്‍ബ്ബാനയ്ക്കുശേഷം കാല്‍കഴുകല്‍ ശുശ്രൂഷയുടെ ഒരുക്കം തുടങ്ങി. കാല്കഴുകാന് അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കാന്‍ തുടങ്ങി. ഞാനും പള്ളിയില്‍ ഹാജരുണ്ട്. വൈദികര്‍ ധാരാളം സന്നിഹിതരാണ്. സ്ളീഹന്മാര്‍ 12 പേരുടെ കാലുകള്‍ കഴുകണമെന്നു മാര്‍ സേവേറിയോസ് തിരുമേനി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒപ്പം ഒരു കാര്യംകൂടി പറഞ്ഞു. വൈദികര്‍ക്കൊപ്പം കുറച്ച് കൊച്ചുകാലുകളും കഴുകാന്‍ ഇരുത്തണം, അതില്‍ ഒരാള്‍ ഇവനായിരിക്കണമെന്ന് എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഞാന്‍ ആനന്ദം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ സേവേറിയോസ് തിരുമേനി എന്റെയും കൂടി കാല്‍കഴുകി ശുശ്രൂഷ നിര്‍വഹിച്ചു. അതെനിക്കൊരു പ്രോത്സാഹനമായിരുന്നു. എന്നെ ഇവിടെവരെ എത്തിച്ച പ്രോല്‍സാഹനം’- ബാവാ പറഞ്ഞു.<br />
<br />
<br /></div>
Unknownnoreply@blogger.com0